അഞ്ചു വര്‍ഷങ്ങളായി പുര്‍ണ്ണമായും അല്ലെങ്കിലും ഭാഗികമായി വിട് വിട്ടു നോമ്പ് പിടിക്കാന്‍ റബ്ബിന്‍െറ തീരുമാനം എന്നില്‍ ഉണ്ടായിട്ട്.
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്ടനാണ് ഒരു റംസാന്‍ മാസത്തിനു ഒരാഴ്ച മുന്‍പ് ബാന്‍ഗളുരു എന്ന മഹാ നാഗരത്തിലെക്ക്. ജിവിതം പറിച്ചു നടപ്പെട്ടത്. അവനിലെ ആകുലതകള്‍ വകവെക്കാതെ റംസാന്‍ പിറ കണ്ടു. എന്തും താണ്ടി നോമ്പ് പിടിക്കണം എന്ന ചിന്താ. വൈകിട്ട് മെസില്‍ നിന്ന് എടുത്ത് വെച്ച ചോറും കറിയും ചീത്ത ആയപ്പോളും ബ്രെഡും ജാമ്മിലും അത്തഴം കഴിച്ചും നോമ്പ് നോല്ക്കാൻ ആവോശമായി.
കന്നഡ മാത്രം അറിയുന്ന ഹോട്ടലുകളും ഉര്‍ദു മാത്രം സംസാരിക്കുന്ന പള്ളികാരും അവരുടെ മുന്നില്‍ മലയാളം മാത്രം അറിയുന്ന യുവാവ്. ഭക്ഷണത്തിലെ വാശികള്‍ എല്ലാം പണയം വെച്ചിരുന്നു അപ്പോള്‍. അറുത്ത മാംസം(ഹലാല്‍) ആണോ എന്നറിയാത്തതിനാല്‍ ആ റംസാന്‍ നാളില്‍ സ്വ വസതി അണയും വരെ സസ്യഭുക്കുമായി.
മല്ലിയിലയുടെ അതിപ്രസരം ക്ഷമക്കും സഹനതക്കും അപ്പുറം ആയിരുന്നു ചില സമയങ്ങളില്‍. അതിന് കണ്ടുപിടിച്ച മാര്‍ഗം ഭക്ഷണം കുറക്കുക എന്നതായിരുന്നു.
തുടരുന്നു ............
No comments:
Post a Comment