ആദ്യ വിമാന യാത്ര
ദുബായിലേക്കുള്ള സന്തർശന വിസയുടെ ഏറ്റവും വലിയ ഹൈ ലെറ്റ്
ആദ്യ വിമാന യാത്ര എന്നതായിരുന്നു . ആദ്യ യാത്രകളിൽ സാധാരന്ന കണ്ണുന കാഴ്ച കൗതകവും അമ്പരപ്പും എന്നിലും നിറഞ്ഞു തുളുബിയിരിന്നു . അതാവാം എയർ പോർട്ടിൽ വെച്ച് പരിചയ പെട്ട ആ ഇക്ക " ആദ്യമായിട്ട അല്ലേ" എന്ന് ചോതിച്ചത് . മുഖത്ത് ഒളിപ്പിക്കാൻ ശ്രമിക്കുന്ന ആദി പുറത്ത് കണ്ണുന്നു .

വിട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി . വിട്ടിൽ ബന്തുകളും കുട്ടുകരും അടക്കം ഒരു ജനാവലി എന്റെ യാത്രക്ക് മംഗളം നേരാൻ എത്തിയിരുന്നു . എന്നെ എയർ പോർട്ടിൽ ആകാൻ ഒപ്പം വന്നത് ഉമ്മച്ചിയും , മൂത്ത ഇക്കയും പിന്നെ കൊച്ചു മാമയുടെ മകൻ റമ്മിസുമയിരുന്നു . വാഹനം ഓടി തുടങ്ങി ഞാൻ ജനിച്ചു വളർന്ന വിടും നാടും പിന്നിലാക്കി . രാത്രി 12:30 അടുത്ത് എയർ പോർട്ടിൽ എത്തി രാവിലെ നാലു മണിക്കാണ് എന്നിക്ക് പോകാൻ ഉള്ള പറക്കുന്ന വാഹനം . ദുബായിയുടെ വിമാന കമ്പനി ആയ എമിറേറ്റ്സ് ആണ് വാഹനം .
എയർ പോർട്ടിൽ പലരെയും കൊണ്ട് വിടാൻ പോയിട്ടുണ്ട് . അവർ എല്ലാം യാത്ര പറഞ്ഞു പോകുന്നതും കടക്കാൻ അനുവത മില്ലാത്ത വാതിലും കടന്നു പോകുന്നത് ഒരുപാട് കണ്ടിട്ടുണ്ട് . എന്നാൽ ഇന്ന് ഞാനും ആ വാതിൽ കടന്നു . എൻറെ യാത്ര രേകകൾ പരിശോദിച് വതിൽകൽ നിൽകുന്ന പട്ടാള കരാൻ അനുവതം തന്നു . അകത്തേക് കടക്കാൻ .

ഗേറ്റ് കടന്നതും വലത് വശത്തായി ടികറ്റ് എടുക്കാൻ നില്കുന്ന പോലെ ഉള്ള നിര കണ്ടിരുന്നു . ഓരോ നിരയുടെയും മുന്നിലും സുചന LED ബോർഡുകൾ ഉണ്ട് . എമിരെറ്റ്സ് എന്നാഴുതിയ നിരയിൽ ഞാനും ഒരാളായി . സമയം എന്നിക് എയർ പോര്ടിലെ ഉള്ളിലെ കാഴ്ചകൾ കണ്ണാൻ ഉള്ളതാന്നലോ . നല്ല ഉഷാർ ഒരു പട്ടി അതിലെ കറങ്ങി നടക്കുനുണ്ട് . അതും ചെറിയ ഒരു ഷർട്ടും ധരിച് . അതിനു ഒപ്പം ഒരു പട്ടാള കാരന്നും . സ്പോടന വസ്തു മണ്ണം പിടിക്കാൻ പഠിച്ചതിറെയും പിന്നെ പട്ടാളത്തിലെ ജോലിയും . അതിന്റെ ഒരു ജാട ആ പട്ടികുണ്ട് .


അവിടെയും മുൻപ് കണ്ടത് പോലെ ഉള്ള നിരയുണ്ട് എന്നാൽ ബോർഡ് ഒന്നുമില്ല ഏത് നിരയിലും നിൽക്കാം . ആളു കുറവ് കണ്ടത്തിൽ ഞാനും കുടി . ആളുടെ ഉഴം വെച്ച് പാസ് പോർട്ടും വിസയും ചെക്ക് ചെയുന്നു . പാസ് പോർട്ടിൽ ആദ്യ സിലും അവിടെ വെച്ച് പതിച്ചു . അവിടെ ഇരിക്കുന്ന ഉധിയോസ്ഥനെ കണ്ടാൽ സാദരണ സർക്കർ ഓഫീസിൽ കാന്നുന്ന പതിവ് മുഖങ്ങൾ . കുടവയറും കുറ്റവളിയെ പോലെ നമ്മളെ നോക്കുന്ന മുഖവും . അത് താന്നെ അണു ഇവരിലും ഞാൻ കണ്ടത് .
അടുത്ത സ്ഥലം നമ്മുടെ ഹാൻഡ് ബാഗ് ചെക്ക് ചെയാൻ നൽകന്നം . അവിടെ നമ്മുടെ ബോഡിയും സ്കാൻ ചെയും . പോകറ്റിൽ കിടക്കുന്നതും മൊബൈലും അവിടെ കൊടുത്ത് കൈവിരിച്ചു നിൽക്കണം . അവസാന വട്ട പരിശോദനയക്ക് . അത് കഴിഞ്ഞു നമ്മുടെ മൊബൈൽ , ഹാൻഡ് ബാഗ് നമ്മൾക്ക് തിരിച്ചു തന്നു . അതും വാങ്ങി എസ്കലേറ്റർ കയറി മുകളിൽ എത്തി . അവിടെ ഒരുപാട് ആൾകാർ ഇരിക്കുന്നു ചിലർ അര മയക്കത്തിലാണ് . അവിടെ ഒഴിഞ്ഞ ഒരു ഇരിപിടത്തിൽ ഞാനും ഇരുന്നു . എയർ പോർട്ടിൽ കൊണ്ട് വിടാൻ വന്ന ഉമ്മച്ചിയെ വിളിച്ചു . എല്ലാം ക്ലിയർ ആയതു അറിയിച്ചു " ഇന്നി നില്കണമേനില . വിടിലെക്ക് പോയ്കോള്ളൂ ." കണ്ണീർ പൊഴിച് എന്നെ യാത്രയകിയ എൻറെ പൊന്നുമ . ഇനിയും എനിക്ക് വേണ്ടി മഞ്ഞു കൊള്ളണ്ട . വിട്ടിൽ പോയാലും ഉമ്മച്ചിക്ക് ഉറങ്ങൾ കഴിയില്ല . എൻറെ ചെറിയ രാത്രി യാത്രകളിൽ പോലും ഉമ്മച്ചി ഉറക്കം കളഞ്ഞു ദുഅയിൽ ഇരികുന്നത് ഞാൻ അറിയുന്നതാണ് . തമിൾനാട്ടിൽ നിന്നുള്ള യാത്രകളിൽ എത്ര തവന്ന എന്നെ വിളിക്കും . എവിടെ എത്തി എന്ന് തിരക്കും . സമതനമില്ലാത്ത ഉറക്കങ്ങൾ . അതാവും ഉമ്മചിക്ക് ഇ രാത്രിയും
എന്നിക് പറഞ്ഞിരുന്ന സ്ഥലത്തേക് ഞാൻ പൊയ് ഇരുന്നു ഒരുപാട് യാത്രകർ . എല്ലാരും എമിരെറ്റിലെ യാത്രകർ . അവരുടെ ബാഗിലെ ടാഗ് അത് പറഞ്ഞു തന്നു . അപ്പോൾ ആണ് എനിക്ക് ഒരു കാര്യം മനസിലായത് എന്നെ പോലെ ആദ്യം പറക്കാൻ പോകുന്ന യാത്രകരന്നു മനസിലാകാൻ അന്നു ഇ ടാഗ് . ബാഗിലെ ടാഗ് എന്തിനാ എന്നാ എന്റെ ചിന്തക് ഞാൻ കണ്ടത്തിയ ഉത്തരം .




സമയം ഇഴഞ്ഞു പോയി കൊണ്ടിരുന്നു . മണികൂറുകൾ കഴിഞ്ഞിരികും അപ്പോൾ വിണ്ടും വരുന്നു നമ്മുടെ പരിചാരകർ . ഒരു കഷ്ന്നം പേപ്പാറുമായി . മെനു കാർഡാണ് . രാവിലെ ഫുഡ് കഴിക്കാൻ ഉള്ളതാണ് . ഇപ്പോൾ ഇവിടെ രാവിലെ ആയി . അതികം കഴിയാതെ ഭക്ഷണ്ണം വന്നു . രണ്ടു സമുസാ , ഒരു സുപ്പ് , കുറച്ച് പഴങ്ങൾ , ഒരു കപ്പ് കേക്ക് പിന്നെ കുടിക്കാൻ വെള്ളം . കൊള്ളം ആകാശത്തെ ഭക്ഷണ്ണം . ഭക്ഷണ്ണം കഴിഞ്ഞതും കുടിക്കാൻ എന്തു വേണ്ണം എന്നു ചോദിച്ചു വിണ്ടും പരിചാരകർ എത്തി . ഞാൻ ഒരു ചായ പറഞ്ഞു . ഒരുമാതിരി ഒരു ചായ .
പിന്നെയും സമയം കൊഴിഞ്ഞു പോയി കൊണ്ടിരുന്നു . പുറത്ത് വെട്ടം കുടി കൊണ്ടിരുന്നു . സൊർന്ന വർണ്ണത്തിൽ പൊതിഞ്ഞ ആകാശ ഉദയം . അതും ആകാശത്ത് വച്ചു കണ്ണുക . വല്ലാത്ത ഒരു അനുഭവം തന്നെ .

ഇവിടെ കണ്ണ്‍ പരിശോദിച് പാസ് പോർട്ടിൽ സിൽ ചെയും . വിരലടയാളം പോലെ ഓരോ മനുഷനിലും കണ്ണും പലതരത്തിൽ അന്ന് അതിനാൽ ഇപ്പോൾ . എല്ലാത്തിനും കണ്ണ് വേണ്ണം . അങ്ങനെ എൻറെ ഉഴവും വന്നു . പാസ് പോർട്ട് സിൽ ആൻഡ് വിസയിൽ സീൽ . ഇന്നി എന്നിക് ദുബായിൽ കലുകുത്തം . അടുത്ത ഹട്ടം ബാഗ് കൈ പറ്റുകയാണ് . കുറെ ബാഗുകൾ എൻറെ മുന്നിൽ കുടി നിങ്ങി പോയി . എൻറെ ബാഗു കണ്ണുനില്ല . ഏതായാലും അതികം പേടിപ്പിച്ചില്ല . അപ്പോൾ ബാഗ് ദുരെ നിന്ന് തന്നെ എന്നെ ചിരിച്ചു കാട്ടി കടന്നു വന്നു . അടുത്ത് എത്തിയതും ഞാൻ പിടിചെടുത്തു . ഒരു ട്രോളിയിൽ കയറ്റി . പുറത്തെക്ക് .
ഒരു പള്ളി പെരുന്നാൾ കുടുന്ന ആളുണ്ട് പുറത്ത് . എന്നെ തുറിച് നോകുക്കുന്ന ഒരുപാട് മുഖങ്ങളിൽ ഇക്കയെ ഞാൻ തിരഞ്ഞു . കണ്ണുനില .എവിടെ പോയി ..? അപ്പോൾ എൻറെ ഫോണിൽ ഇക്കയുടെ കോൾ നിന്നു വട്ടം കറങ്ങുന്ന എന്നെ ഇക്കാ കണ്ടു . സമദനം . ഞാനും കണ്ടു . നിസറികയെ കുട്ടിയാണ് ഇക്കാ എത്തിയത് . ദുബയിൽ കുടി ആദ്യ കാർ യാത്ര . വാഹന പ്രളയത്തിൽ ഞങ്ങളും ഒഴുകി . ഇക്ക ഉമ്മച്ചിയെ വിളിച്ച് എന്നെ കിട്ടിയ കാര്യം അറിയിച്ചു . ദുബായി നഗരത്തിലെ കാഴ്ച്ചയിൽ കണ്ണും നട്ട് അന്തവും കുന്തവും ഇല്ലാതെ ഞാനും