കോട്ടയം സഞ്ചാരിയുടെ നാലമത്തെ യാത്രാ കേരളവും കടന്ന്

രാവിലെ നാലുമണിക്ക് മൊബൈൽ അലറമാണ് ഉറകം ഉണര്‍തിയത്. കിടക്കയിൽ കിടന്നു തന്നെ വാട്ട്സ് അപ്പ് മേഘമല ഗ്രുപ്പ് നോകി. പലഭാഗത്തും നിന്ന് സഞ്ചരിക്കള്‍ ആരംഭ സ്ഥലമായ മുണ്ടാക്കയതെക്ക് പുറപെട്ടു കഴിഞ്ഞു. പിന്നെ ഒരു ഓട്ടമായിരുന്നു. പല്ല് തെല്‍, ബിപ്......കുളി. അപ്പോൾ പ്രിയ ഉമ്മി ഒരു സുലൈമാനി റെഡി ആകി തന്നു. സോക്സ് ഇട്ടുകൊണ്ടിരുന്നപ്പോൾ നിയസിക്കയുടെ വിളി. 4:55 am പറഞ്ഞ സ്ഥലത്ത് എന്നെയും കാത്ത് അള്ളുകൾ റെഡി. മുന്പ്പേ പറഞ്ഞ പോലെ എല്ലാരും ഉണ്ട്. ഇന്ധനവും നിറച്ചു. ഈരാറ്റുപേട്ട പുഞ്ഞർ വഴി മുന്‍ണ്ടകയം ലക്ഷ്യമാകി അഞ്ചു ബൈക്കുകൾ ചീറി പാഞ്ഞു. രാവിലെ തന്നുപ്പ് ഒട്ടും ഇല്ലായിരുന്നു എന്നാൽ പുഞ്ഞാർ കഴിഞ്ഞത് മുതൽ തണുപ്പ് കൂടികൊണ്ടിരുന്നു. ജകറ്റ് അടക്കാതെ തുറന്നിട്ടത് അബതമായി എന്നോരു ചിന്ത. ഈ തന്നുപ്പല്ലേ ഈ യാത്രയുടെ സുഖം
6:03 മുണ്ട്കയം ബസ് റ്റഡ് രജിസ്ട്രഷന്‍ ്‍( ഒരു ഒപ്പ് ഇടലും , പിന്നെ പ്രുഫ് കൈമാറലും) അപ്പോൾ രാഹുലും സഖവും എത്തി. വണ്ടികള്‍ 23 തികഞ്ഞു. അപ്പോഴും സുര്യൻ ഉദിചിരുന്നില. റൈഡില്‍ പാലിക്കേണ്ട നിര്ധേഷങ്ങളുടെ ചെറു വിവരണം രാഹുൽ നടത്തി. 23 വണ്ടി ജാഥയായി കേരളം കടക്കാൻ പുറപെടുകായായി.

കുട്ടികന്നം എത്തറയപ്പോൾ ആണ് വെളിച്ചം കണാൻ തുടങിയത്. കുട്ടികന്നതിനു തൊട്ട് മുൻപാണ് ഭക്ഷണം ഓർഡർ ചെയ്തിരുന്നത് (ബോഫെ ) ആളുകൾ അപോളാണ് പരസ്പരം കണ്ടു തുടങ്ങിയത്. ഭക്ഷണം ഏതാന്‍ അല്പം താമസിച്ചു. ആ സമയം ഫോട്ടോ എടുപ്പും പരിചയം പുതുകലും കളിയാക്കലുമായി സമയം പോയി കൊണ്ടിരുന്നു. രണ്ടു മുന്ന് റൈഡിൽ ഒരുമിച്ചു കണ്ടതിന്റെ ആത്മബന്ധം സംസാരിക്കാൻ !സമയം മതിയത്ത അവസ്ഥയാണ് യാത്രയിൽ ഉടനില്ലം സംഭവിച്ചത് . വെള്ള ടാറ്റാ സുമോയിൽ അന്നം മലയിറങ്ങി വന്നു. അത് കണ്ടതും കാമറയുമായി നിന്ന ചങ്ങയിമാർ ക്യാമറ വലിചെറിഞ്ഞോ അതോ താഴെ വെച്ചോ പിന്നെ കയിൽ പ്ലെയിറ്റ് ആണ് കണ്ടത്. നല്ല വിശപ്പ് ഉണ്ട് രാവിലെ ഇറാങ്ങിയതല്ലേ. ഇന്നി ഭക്ഷണം കഴിഞു ബാക്കി

വയറു നറഞ്ഞപ്പോലാണ് ബൈകിെന്‍റ ടയർ ഓർമ്മയിൽ വന്നത്. പകല്‍ വെട്ടത്തിൽ ടയർ കണ്ടപ്പോളാണ് ആ ഭികരത വെക്തമയത്.യാത്ര പ്ലാൻ ചെയ്തപ്പോൾ വണ്ടിയുടെ ടയർ ഇത്രയും ഭികരം ആയിരുന്നു എന്നത് എന്നിക്ക് അക്ഞ്ഞമയിരുന്നു. അപോളാണ് നമ്മുടെ ലാസ്റ്റ് വണ്ടികരനായി ബാലു ഒരു വലിയ മലാകയായി മുന്നില്‍ അവതരിച്ചത്. അങ്ങനെയാണ് എന്റ്റെ ബൈക്ക് കുട്ടികാന്നത്ത് ഇരുന്നതും ജിപ്പിൽ കയറിയതും. ബാലുവിനെ കുടുത്തൽ അടുത്തറിയുന്നതും. ആളു പുലിയാട്ടോ. ലെ ലഡാക്ക് പോയട്ടുണ്ട്. ലഡാക്ക് പോയ ഒരളേ മുഴുവനോടെ തിന്നാൻ ഇത്രയും അടുത്ത കിട്ടിയത് ഇത് ആദ്യം. വിടോവോ. ലെ ലഡക്കോളം വരില്ലെലും മേഘ മലയും കാണാന്‍ വന്നു ഓന്‍. അതാണ് നമ്മ സഞ്ചാരി.
വളവുതിരിവുകൾ നിറഞ്ഞ ആ മലയോര പാതയെ വിസ്മയിപ്പിച്ചു കൊണ്ട് ബൈക്കുകൾ ഒഴുക്കി കൊണ്ടിരുന്നു. തെയില തോട്ടത്തിൽ ആരോ വെട്ടിയ വഴില്‍. മലനാട്ടിൽ ഇങ്ങനെ ഒരു കാഴ്ച്ച അപുവ്വ മായിരിക്കാം അത് വിളിച്ചു പറയുന്നു നാട്ടുകാരുടെ കണ്ണിലെ കൗതുകം. പിന്നിട് വഴി നീളെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു. അതിനാലാവാം ഞങ്ങള്ക്ക് അത് ഒരു കൗതുകം അല്ലാതെ ആയത്. ചിലര് മൊബൈലിൽ പകര്‍ത്തുന്നു. മറ്റു ചിലര്‍ കുട്ടികളെയും കെട്ടിയോളെയും വിളിച്ചു കാട്ടുന്നു

പംബന്നാർ - വണ്ടി പെരിയാർ - കുമളി, സ്ഥലങ്ങള്‍ മാറികൊണ്ടിരുന്നു. ഇതിന്നിടക്ക് വണ്ടി നിര്‍ത്തി യാത്രയുടെ ഭാഗമായ കുട്ടികളുടെ വിദ്യാഭ്യസ ബോധാവല്കരണ നോടിസ് വിതരന്നവും നടത്തുന്നു കൊണ്ടിരുന്നു. നോടിസ് വിതരന്നം ചെയ്യാൻ ഭാഗ്യം ലഭിച്ചത് സഹ ബൈക്കാന്മര്‍കാണു. കുമളി പട്ടണത്തിൽ വിതരന്നതിനായി വണ്ടികള്‍ നിന്നപ്പോൾ ഞങ്ങൾ ജീപ്പ് കേരളം കടന്നാണ് നിര്‍ത്തിയത്. കേരള ചെക്ക് പോസ്റ്റ് ഞങ്ങളെ " പോയി വാ മക്കളെ എന്ന് പറഞ്ഞയച്ചു " തമിഴ്നാട് ചെക്ക് പോസ്റ്റ് മലര്‍ക്കെ തുറന്നിരുന്നു ഞങ്ങളെ സ്വികരിച്ചു.
ചുരം ഇറങ്ങി തുടങ്ങി വണ്ടികള്‍. ഞങ്ങൾ വിണ്ടും ഏറ്റവും പുറകിൽ. വളഞ്ഞു പുളഞ്ഞൊരു കാട്ടുവള്ളി പോലെ വഴി. ചിലര്‍ എങ്കിലും ആ വഴി അധ്യമാവം. ഒരുപാടു യാത്രകള ചെയ്ത സ്വിര വഴി ആയതിനാൽ ആവാം എന്നിക് അധികം പുതുമകൾ ഇല്ല. ഇറകം അവസാനിചു കൊണ്ട് ലോവര്‍ക്രാപ് എത്തി.

കാണാ ദുരത്തേള്ളം നീണ്ട് പോകാന്ന വഴി. കമ്പം മുന്തിരി തോട്ടത്തിനു മുന്നില്‍ പെട്ടന്ന് വണ്ടികള്‍ നിന്നു. ഒരാള്‍ കൂട്ടവും. എന്താ സംഭവിച്ചത് മനസിലാകാൻ അൽപ സമയം വേണ്ടി വന്നു. ചെറുതായി ഒരു വിഴ്ച. നമ്മുടെ ജോമോന്നും ടാടയുടെയും അല്പം പോളിഷ് പോയി. (അവിടെ അപ്പോൾ സൈകിളും ചവുട്ടി കുറച്ചു വെള്ളകരിക്കള്‍ പോയിരുന്നു അവരെ കണ്ടു വായി നോക്കാൻ ജോമോൻ പോയതന്നു വണ്ടി മറിയാൻ കാരണം എന്നൊരു അപവാദം കേട്ടിരുന്നു. ;-) ജോമോൻ പറയുന്നത് മറിച്ചണ മധമ അവനെ കണ്ടു സൈയിക്കിള്‍ <3 ഇടിപ്പികാൻ വന്നു എന്ന് ) ഭാഗ്യം വലുതായി ഒന്നും പറ്റിയില്ല. പിന്നെ അൽപ സമയം റെസ്റ്റ് മുന്തിരി തേട്ടം കണാന്‍ ചിലവോഴിച്ചു. ഒരു പാട് തവണ്ണം മുന്പ് കയറിട്ടുണ്ടാന്കിലും മുന്തോരി പഴുത്ത് കിടക്കുനത് കാണുന്നത് ഇത് ആദ്യം. 40 ഏക്കര്‍ തോട്ടം ഉള്ളത് . എന്നും കവല്കരനോട് ചോധിക്കുനതന്നെലും ഒരിക്കൽ കുടി അന്നും ചോദിച്ചു. ചുമ്മാ വല്ലതും സംസാരിക്കാൻ വേണ്ടി ;-)
അപകടം പറ്റിയവര്‍ക്ക് വിശ്രമം നല്കാൻ ഞാൻ വിണ്ടും ബൈക്ക് ഏറ്റെടുത്തു. പെരിയകുള്ളത്ത് നിന്ന് ഉച്ചക്ക് കഴിക്കന്നുള്ള ഭക്ഷണം വാങ്ങി വണ്ടിയിൽ വെച്ച്. പ്രധാന വഴി വിട്ട് മേഘമല റൂട്ടിൽ വണ്ടി കയറി ലക്‌ഷ്യം 30 കി മി ദുരത്ത് എന്നത് ഒരു സുഖമായ അറിവണല്ലോ.
റോഡ് മോശമായി തുടങ്ങി. ചെറിയ വഴിയും എന്നാലും ടാറിംഗ് ഉണ്ട്. കുഴപ്പമില്ലലൊ ഈ വഴിയണോ മോശം എന്ന് ആരോ പറഞ്ഞത്. അത്തരം ചിന്തകള്ക്ക് വലിയിയ ആയസ് ഇല്ലായിരുന്നു കയറ്റം തുടങ്ങിത് മുതൽ മോശം എന്ന് പറയാൻ പറ്റില്ല കാരണം. ടാര്‍ ഉള്ള റേഡല്ല മോശം ടാറിംഗ് എന്ന് പറയാൻ പറ്റു. ഇത് ടാറിങ്ങെ ഇല്ല. നല്ല വെയിലും പണി നടക്കുണ്ട് അല്പം മുകളില്‍ എതിയാതെ. താഴെ കാലങ്ങള്‍ തീര്‍ത തമിഴ്നടൻ പട ശേഖരം വല്ലാത്ത ഒരു കാഴ്ച അനുഭവമാണ് നല്കുക്ക. ആ വലിയ പൊടി റോഡിലും മുന്നോട്ട് പോകന്നുള്ള ഊര്‍ജം ആ ഒരു കാഴ്ച നമ്മളിൽ നിറക്കും

പിന്നെയും ധുളികൾ വാന്നില്‍ നിറച്ച് വണ്ടികള്‍ ഓടികൊണ്ടിരുന്നു. ഇടക്ക് പൊടി ഒന്ന് കുറയും വിണ്ടു കൂടും. പിന്നെ കണ്ണിനെ ഹരിതഭമയ തെയില തോട്ടങ്ങലന്നു കുളിര്‍മ്മ നിറച്ചത്. ഒരുപാടു തെയില തോട്ടങ്ങൾ കണ്ടു വന്നവരാണ് ഞങൾ എങ്കിലും ആ മലയിടുക്കിലെ തോട്ടത്തിൽ എന്തോ ഒരു അസാമാന്യ ഭംഗി ഉള്ളതായി തോന്നി. പോടിപടങ്ങൾ വന്നില് നിറചുകൊന്ദ് വിണ്ടും വണ്ടിടികൾ ഓടി അടുത്ത കാഴ്ച ഡാം , അവിടെ ഫോട്ടോ എടുക്കാൻ സമ്മതിക്കില്ല. സോപ് പെട്ടികൾ നിരതിവചിരിക്കുനത് പോലത്തെ തോട്ടം തൊഴിലാളികളുടെ വിടുകൾ. ഇന്നയും ഉണ്ട്. കാഴ്ചയിൽ മനോഹരമായ തടാകം. ആ തടാക കര ഞങ്ങളുടെ ഉച്ച ഉണ്നിന്റെ ഇടമായി. മറക്കിലരും ആരും ആ ഭക്ഷന്നം കഴിയും.അതിന്റെ സ്വാദും. അതിനിടക്ക് ആരുടെയോ കമ്മന്റ് " അഡ്മിൻ ഭക്ഷണം കഴിക്കണ്ട കഴിക്കണ്ട എന്ന് പറയും. നമ്മൾ അത് കേള്‍കണ്ട " കുട്ടത്തിൽ കുട്ടാ ചിരി ഉയതിയ നിമിഷങ്ങൾ
ചെറിയ വിശ്രമം. പരിചയ പെടൽ, അടുത്ത യാത്ര ചര്‍ച്ചാ.
3:45 മടകത്തിനായി മലയിറങ്ങി തുടങ്ങി. വിണ്ടും മണ്‍ പൊടികൾ ആകാശത്ത നിറഞ്ഞു. ബൈക്കുകൾ വരിവരിയായി. ഇറകം ഇറങ്ങി തുടങ്ങി താഴെ എത്തിയപ്പോൾ ജാകറ്റിലും ജീന്‍സിലും ഒരു ലോറിക്കുള്ള മണൽ ഉണ്ടായിരുന്നു. താഴെ ഉള്ള ഗ്രാമത്തിൽ ബാകി ഉണ്ടായിരുന്ന നോടിസ് കുടി വിതരന്നം ചെയ്തു. അവിടെ കണ്ട ഒരു തമിൾ പയ്യന് എന്നികായി നോടിസ് വായിച്ചു കേൾപിച്ചു.
വിണ്ടും ഹൈവെ - ചുരം - കുമളി - മുണ്ടക്കയം
10 മണിക്ക് വിടണഞ്ഞു.കാഴ്ചയും നന്മയും നിറഞ്ഞ ഒരു ദിനം മുതൽ കുട്ടായി പിന്നിൽ നില്ക്കും.
യാത്രകള്‍ തുടരുന്നു.............
നസിബ് വട്ടക്കയം