
ഒരു സാധാരണ മത്സര പരീക്ഷക്ക് തന്നെ ഉത്തര എഴുതിയ ബുക്ക് കൈയിൽ തന്നാൽ പോലും അതിൽ നിന്ന് ഉത്തരം കണ്ടുപിടിച്ചു പരീക്ഷ എഴുതാൻ കഴിയില്ല എന്നുള്ളപ്പോളാണ്. അത്രക്ക് സമയം ബന്ധിതമാണ് ചോദ്യങ്ങൾ. 100 ചോദ്യങ്ങൾ ഉണ്ടെങ്കിൽ 50 - 75 മിനിറ്റ് ആവും ലഭിക്കുക. സെക്കൻഡുകൾ മാത്രമാണ് ലഭിക്കുക ചോദ്യം വായിക്കാനും ഉത്തരം എഴുതാനും. ഈ പരീക്ഷകൾ ലക്‌ഷ്യം വെക്കുക ഏറ്റവും കുറവ് ആളുകൾ യോഗ്യത നേടുക എന്താണ്
ഈ യുദ്ധ സമാനമായ സാഹചര്യത്തിൽ കടന്നു പോകുന്ന ആളാണ് പരീക്ഷ എഴുതാൻ ഇരിക്കുന്ന പഠിതാവ് അല്ലേൽ ഉദ്യോഗർഥി. ഈ സാഹചര്യതിൽ കഴിയുന്ന ആൾ എങ്ങനെ മനിപ്പുലേഷൻ ( കോപ്പിയടി ) നടത്താനാണ്. പരീക്ഷ ഹാളിലെ അധ്യാപക സാനിത്യവും വിസ്മരിച്ചുകൂടാ
കോപ്പി അടി തടയാൻ ആണല്ലോ ഇപ്പോൾ നീറ്റ് പരീക്ഷയിൽ കാട്ടിയ കാട്ടായങ്ങൾ. വസ്ത്രങ്ങൾ ഊരിയും മുറിച്ചും ശിരോവസ്ത്രം ഒഴിവാക്കിയും ഈ നിർദ്ദേശങ്ങൾ നൽകുന്ന ആളുകൾ ഇന്ന് വരെ പരീക്ഷ എഴുതിയ ലക്ഷണമില്ലാ. വല്ലോ കോപ്പി അടിചോ കാശ് കൊടുത്തോ ആ പദവികളിൽ എത്തിയ പോലെ തോന്നും ഈ നിർദ്ദേശങ്ങൾ കണ്ടാൽ