Popular Posts

Wednesday, April 22, 2015

ബഹുമാന വിദ്യാഭ്യാസ മന്ത്രിക്ക്

ബഹുമാന വിദ്യാഭ്യാസ മന്ത്രിക്ക് (2015 SSLC result releted)
         ഞാന്‍ ഒരു പാവം മുന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി . പത്താം ക്ലാസ് പരിക്ഷാ ഇപ്പോള്‍ ഒരു സംഭവം അല്ലെങ്കിലും പത്താം ക്ലാസില്‍ പഠിച്ചിരുന്ന കാലത്ത് . എല്ലാവരും പറഞ്ഞു പേടിപ്പിച്ചു . അത് വലിയ ഒരു സംഭവം ആകിയിരുന്നു . അതിനാല്‍ തന്നെ വളരെ പേടിച്ചാണ് പരിക്ഷയെ സമിപ്പിച്ചതും പരിക്ഷ എഴുതിയത്തും . വിട്ടുകരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും വാക്കുകള്‍ കൊണ്ട് തന്നെ കുട്ടികള്‍ ഞങ്ങള്‍ ആകെ പേടിചിരികുകയവും . പത്ത് വര്‍ഷത്തെ ഞങ്ങളുടെ പഠന സമാഹാരിക്കുകയാണ്‌ ഈ സര്‍തിഫിക്കാട്ടില്‍ . അത് ഓര്‍ക്കുബോള്‍ ആര്‍കാ പേടി വരാത്തത് .
         ഇന്നി ബഹു. മന്ത്രി സാറിനോട് . ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഞങ്ങള്‍ നീണ്ടാ പത്ത് വര്‍ഷവും ചിലര്‍ അതില്‍ കുടുതല്‍ കാലവും എടുത്താണ് എത്തിയത് ആ ഞങ്ങള്‍ക്ക് നല്ലാ ക്ഷമയുണ്ട് . പരിക്ഷാ ഫലം കുറച്ചു നീണ്ടു പോയാലും . ഞങ്ങള്‍ കുട്ടികള്‍ അറിയുക പോലും ഇല്ലാ . കാരണം ഞങ്ങള്‍ അവധി കലാ മേളത്തിലാവും . പരിക്ഷാ ഫലം ചോദിച്ചു ഞങ്ങള്‍ നിയമസഭാ മാര്‍ച്ചിനും വരില്ലാ .
         കൊതിച്ചിരുന്നു കാത്തിരുന്ന് അറിയുന്ന ഫലം . തെറ്റില്ലാതെ കിട്ടിയാല്‍ മതി .അതിലെ തെറ്റുകള്‍ ഓര്‍ത്ത് . ഇന്നിയും ബി പി കൂട്ടാന്‍ വയ്യാ . പഴയ കാലം ഒനുമാല്ലലോ . ഞങ്ങള്‍ കുട്ടികള്‍ക്കും ബി പി കൂടും . റിസള്‍ട്ട് ഒരു തിരുമാനത്തില്‍ എത്തിക്കണം എന്ന് വിനിതമായി അപേക്ഷിച്ച് കൊണ്ട് ഒരു പഴയ പത്താം ക്ലാസുകാരന്‍ നസിബ്

കഴിഞ്ഞ ഹര്‍ത്താല്‍ ദിനം

ഈ കഴിഞ്ഞ ഹര്‍ത്താല്‍ ദിനം (08-04-2015) .
        നാസ്താ കഴിഞ്ഞു കോഴിക്കോടന്‍ ഹര്‍ത്താല്‍ വിശേഷം തേടി ബൈകുമായി ഒന്ന് കറങ്ങി . സ്റ്റേഡിയം ജങ്ഷനില്‍ തുടങ്ങി മാനാഞ്ചിറ , സി എച്ച് പാലം വഴി നേരെ ബിചിലെക്ക് . ഹര്‍ത്താല്‍ ഒന്നും വകവെക്കാതെ എന്നെ പോലെ ചില വിധുവാന്‍ മാര്‍ ഉണ്ടവിടെ . തിരമാലയുമായി ഒന്ന് സലപിക്കാന്‍ കൊതിച്ചെങ്കിലും തല്‍കാലം വേണ്ടാന്നു വെച്ച് . റെയില്‍വേ സ്റേഷന്‍ വഴി മുട്ടായി തെരുവും കടന്നു . പാളയം മാര്‍കറ്റിലെ ഹര്‍ത്താല്‍ ക്രിക്കറ്റും കണ്ടു . ഓഫിസില്‍ തിരിച്ചെത്തി .
            ബീച്ചില്‍ പോയത്ത് അറിഞ്ഞത് മുതല്‍ . എന്‍റെ സഹ മുറിയന്‍ മുബാഷിര്‍ (കൊണ്ടുര്‍ ) ഒരേ പുതി . നമ്മക്ക് ഒനുടെ പോകാം . കുട്ടായി എന്‍റെ ബീച്ചില്‍ കുളി പൂതിയും . രണ്ട് പൂതിയും ഒത്തുചേര്‍ന്നപ്പോള്‍ പിന്നെ പറയണോ പുരം . ഏതായാലും വൈകുനേരം വരെ ഓഫിസ് വേലാ പാക്കണം . അതുക്കും മേലെ . കടല്‍ തിരേ വിളയാട്ടം .
             ഒരു തിരക്കുമില്ലാതെ നല്ലൊരു ഹര്‍ത്താല്‍ . (പടച്ചോനെ എന്നും ഹര്‍ത്താല്‍ ആയാല്‍ നന്നായിരുന്നു ) ഞാനും ഓനും നേരെ ബിചിലെക്ക് . വഴി നിളേ ബിചിലെക്ക് വാഹനങ്ങള്‍ ഒഴുക്കുന്നു . രവിലെ കണ്ട കോഴിക്കോട് അല്ലാ ഇത് . എന്താ ഹര്‍ത്താല്‍ അല്ലേ . അതോ ഞങ്ങളെ പോലെ ഹര്‍ത്താല്‍ അകോഷിക്കാന്‍ ചാടിയ പര്ടിസോ . കടലില്‍ ചട്ടം തല്‍കാലം കാന്‍സല്‍ . ബീച്ചിലെ തിരക്ക് കണ്ടു ഗ്യാസ് പോയിരുന്നു അതാ കാരണം . തല്‍കാലം ജനകുട്ടത്തിലെക്ക് മുങ്ങാന്‍ കുഴിയിട്ടു ഞാനും കൊണ്ടുരും .
ബാകി വിശേഷം ചിത്രങ്ങള്‍ പറയും









എന്‍റെ ഉമ്മച്ചിയുടെ വാപ്പാ . എന്‍റെ ഉപ്പുപ്പ

പൊന്തനാല്‍ കുട്ടി ലബ്ബ ( 1916 - 1989 )
--------------------------------------------------------

          പൊന്തനാല്‍ കുടുബാഗം പരികുഞ്ഞന്റെനയും പറാനണിക്കല്‍ (മറ്റകൊബനാല്‍ ) ഹലിമ (അലിമാമ) യുടെയും ആറു മക്കളില്‍ മുന്നമാനായി 1916 ജനനം .

ഒന്നാം തരാം പൂര്‍ത്തികരിച്ചു രണ്ടാം തരാം പാതി വഴിയില്‍ അവസാനിപ്പിച്ചു . ഈ കുറഞ്ഞ വിദ്യഭസത്തിലും ഗണിത ശാസ്ത്രത്തില്‍ അസാമാന്യ വയ്ഫവം പുലര്‍ത്തിയിരുന്നു .
          വരുമാന മാര്‍ഗമായി ആദ്യം സികരിച്ചത്ത് തടി വ്യാപാരം ആയിരുന്നു. അത് പിന്നിട് വ്യപിച്ചതിന്റെ ഭലമായി കുപ്പ് ലേലത്തില്‍ എടുത്തിരുന്നു . ആ കലഹട്ടത്തില്‍ ഈരാറ്റുപേട്ടയിലെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു തടി . ചരക്കു നീക്കത്തിനു സഹായമായി ഉപയോഗിച്ചിരുന്നത് സമ്പല്‍സമൃദ്ധമായ മീനച്ചിലാറിലെ ജലമായിരുന്നു . പിന്നിട് കുറച്ചു കാലം റേഷന്‍ കട നടത്തിയിരുന്നു . അതിന്നു ശേഷമാണ്   'പുഞ്ഞര്‍ : ചരിത്രമുറങ്ങുന്ന പുണ്യഭുമി' എന്നാ ഗ്രന്ഥത്തില്‍ പരാമര്‍ഷിച്ച മലഞ്ചരക്ക് വ്യാപാരം ആരംഭിച്ചത്ത് ( പൊന്തനാല്‍ കുഞ്ഞു മുഹമ്മദ് ലബ്ബയും സഹോദരന്‍ കുട്ടി ലബ്ബയും ചേര്‍ന്ന് നടത്തിയിരുന്ന മലഞ്ചരക്ക് വ്യാപാരസ്ഥാപനം വളരെ പ്രസിദ്ധമായിരുന്നു , പുഞ്ഞര്‍ : ചരിത്രമുറങ്ങുന്ന പുണ്യഭുമി പേജ് 446, രചന – മാത്യു മണ്ണറാകം )
                എല്ലാ ബുധനാഴ്ചയിലും പാക്ക് കൊടുക്കാന്‍ പൊന്‍കുന്നത്തെ പ്രധാന ചന്തയില്‍ പോയിരുന്നത് മക്കള്‍ ഇന്നും ഓര്‍ക്കുന്നു . മടങ്ങി വരുന്ന വാപ്പയുടെ കൈയില്‍ മക്കള്‍ക്കായി മധുര പലഹാരം ഉണ്ടാക്കും അതിനായി കാത്തിരുന്ന ദിനങ്ങള്‍ ആയിരുന്നു ഓരോ ബുധനഴ്ചയും മക്കൾക്ക്‌ നൽകിയിരുന്നത്
             പേരകത്ത് ശേരി ( തട്ടാം പറമ്പ് ) യില്‍ ഫക്കീര്‍ മുഹമ്മദ് ലബ്ബയുടെ അഞ്ചു മക്കളില്‍ നാലാമത്തെ മക്കള്‍ അയിഷ ( ആശാ കുഞ്ഞ് ) യെ ജിവിത പങ്കാളി ആക്കി . അവര്ക്ക് എട്ടു മക്കള്‍ ജനിച്ചു. നാല് ആണും നാലു പെണ്ണും
മക്കള്‍ : സയിനബാ , പരികൊച്ച് , പാത്തുമ , കൊച്ചു മുഹമ്മദ് , അബ്ദുല്‍ സത്താര്‍ , അയിഷ , അബ്ദുല്‍ നിസാര്‍ , റംല
1989 ല്‍ 73 അം വയസില്‍ ഇഹലോകവാസം വെടിഞ്ഞു.

പിന്‍കുറിപ്പ് : 43 പേരകുട്ടികള്‍ ഉണ്ടങ്കിലും അതില്‍ 37 പേരെയാണ് ഉപ്പുപ്പ കണ്ടത് . 43 പേരിൽ റംല എളംമയുടെ മകൾ നജ്മി ചെറുപ്പത്തിൽ മരണപ്പെട്ടു . ഉപ്പുപ്പ അവസാനം കണ്ട 37 മത് പേരക്കുട്ടിയാണ് ഞാന്‍ . അതിനാല്‍ തന്നെ ഈ പേരകുട്ടിക്ക് ഉപ്പുപ്പയെ കണ്ട ഓർമ്മയില്ല . ഉപ്പുപ്പയെ കണ്ടോര്‍മ്മ പോലും ഇല്ലാത്ത ഈ പേരക്കുട്ടിക്ക് വിവരങ്ങള്‍ പറഞ്ഞു തന്നത് . വപ്പചിയുടെ ഉമ്മയും . ഉപ്പുപ്പയുടെ ആറമത്തെ മകളായ എന്റെ ഉമ്മച്ചി അയിഷയും മാമ്മമാരായ കൊച്ചു മുഹമ്മദ് , അബ്ദുല്‍ സത്താര്‍ എന്നിവരാണ് . പിന്നെ വല്യായ മാമ്മയുടെ മകന്‍ ഇബ്രാഹിം കുട്ടി ഇക്കയാണ് എഴുത്തിനു ഉര്‍ജം പകര്‍ന്നത് .

ഒരു ഉപകാരം അത് അല്ലേ എല്ലാം


           തട്ടത്തിന്‍ മറയിട്ട ആ മുഖം ഒന്നേ കണ്ടുള്ളൂ . റോഡു മുറിച്ചു കടക്കാന്‍ ഭയം ഉള്ളതായി തോന്നി . ഭയം മുഖത്തെ ആകുലതയില്‍ നിന്ന് അടിവരയിടാന്‍ കഴിഞ്ഞു . വണ്ടി അതു പോലെയാണ് ഒരു ഗാപ് തരില്ല . എന്നിക്കും റോഡു മുറിച്ചു കടക്കണം അവളുടെ സമിപമായി ഞാനും നിന്നു . അത് കണ്ടപ്പോള്‍ അവളില്‍ ഒരു സന്തോഷം പൊട്ടി വിരിഞ്ഞില്ലേ . ( അപ്പോള്‍ എന്‍റെ ഉള്ളില്‍ ബാക്ഗ്രണ്ട് സ്കോര്‍ മുഴങ്ങി " ആയിരം കാണുമായി കാത്തിരുന്നു നിന്നെ ഞാന്‍ എന്നില്‍ നിന്നും ......." ഇന്‍ വിനിദ് ശ്രിനിവാസന്‍ വോയിസ്‌ ) വണ്ടികളെ കൈ ക്കാട്ടി തടഞ്ഞു ഞാന്‍ അങ്ങു നടന്നു . ഒരു സൈഡില്‍ ഹ ഹ ഹ .
          തിരിഞ്ഞു പോലും നോകാതെ അങ്ങു നേരെ നോക്കി ഞാന്‍ ഇങ്ങു പോന്നു - ഒരു ഉപകാരം അത് അല്ലേ എല്ലാം

കോട്ടയം ജില്ലയാണ് തരാം

            ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളം മുഴുവൻ ഉറ്റു നോക്കുന്നത് നമ്മുടെ കൊച്ചു പേട്ടയും അതിൻറെ സമിപ പ്രദേശങ്ങളായ പുഞ്ഞറും പാലയും എല്ലാം ആണ് . ആകെ മൊത്തം പറഞ്ഞാൽ കോട്ടയം ജില്ലയാണ് തരാം .
          ചിപ്പ് വിപ്പ് പദവി കിട്ടിയത് മുതൽ ( അതിനു മുൻപ് ഇങ്ങനെ ഒരു പദവി ഉണ്ടന്ന കാര്യം കേരള മകൾക്ക് അറിയില്ലായിരുന്നു . പി സി യെ അറിയുമെങ്കിലും ) പി സി . സ്കോർ ചെയാൻ തുടങ്ങി . ലോക സഭാ ഇലക്ഷനിൽ തുടങ്ങി നമ്മുടെ അച്ചായാൻ മോശം സമയം ആയിരുന്നു . പറയുന്നത് എകാതെ വരുന്ന കണ്ട്ടക ശനി തുടങ്ങിയിരുന്നു . ശനിയുടെ അപഹാരം ഇന്നും തുടരുന്നു . ഇതിൽ ശുക്രൻ രാശിയിൽ നമ്മുടെ മനിച്ചയന്റെ സമയമാണ് ബെസ്റ്റ് റ്റൈം . കോടികൾ ഇമിണി പോയി ബാറും പുട്ടിയ ബിജു ചേട്ടൻ ഒന്ന് പുട്ടാൻ നോകിയെങ്കിലും ഏറ്റില്ല . അത് അങ്ങനെയാണ് നല്ല ടൈമിൽ ആർകും തൊടാൻ കിട്ടില്ല . ചുമ്മാ അങ്ങ് മിന്നികും . കഥകളും കളികളും പിന്നെയും ഒരു പാട് കണ്ടു പുകൾ പെറ്റ കേരള മക്കൾ . രാത്രി കംപ് ചെയ്ത ബട്ജറ്റ് അവതരണവും തടയലും കടി അടി ഇടി അവസാനം ബോധം കേടലും . റിയാലിറ്റി ഷോ യെ തോല്പികും വിധം മൈക്ക് കെട്ടി ഒരു ബട്ജട്ടും . അവസാനം നല്ല മുട്ടാൻ ലടുവും .
          അത് വരെ കഥയിൽ ഇല്ലാതിരുന്ന നമ്മുടെ കൊച്ചു മണിയും ഒരു എന്ട്രി നടത്തി . പാലയിലെ പത്ത് ലക്ഷം വിലമാധിക്കുന്ന ഫൈവ് സ്റ്റാർ ബസ് സ്റ്റോപ്പ്‌ മയി . നായികാ സുര്യ പുത്രി തിരകഥ ഉയർത്തി കാട്ടി . പല പല സുചന പേരുകളും മിടുകന്മാരായ ഫോട്ടോ കാർ അടിച്ചു മാറ്റിയതും നമ്മൾ കണ്ടു . എല്ലാത്തിനും ബാകി വിണ്ടും വിണ്ടും കോട്ടയം ജില്ലയുടെ മുകിലും മുലയിലും കുടി ചാനൽ ബണ്ടികൾ കുടയും വെച്ച് പാഞ്ഞു ( ov വാൻ ). പണ്ട് എതാ മോനെ ആ ബണ്ടി എന്ന് ചോദിച്ചിരുന്ന മുത്തു മുത്തച്ചന്മാർ വരെ ലൈവ് കാമറയിൽ വാചകം അടിക്കാൻ പഠിച്ചു .
           അങ്ങനെ അങ്ങനെ ഒരു പാട് തവണ കോട്ടയം ജില്ലയിലെ പേരുകൾ ചാനലുകൾ പറഞ്ഞു കൊണ്ടിരുന്നു . ഇത് കൊണ്ട് ആകെ മൊത്തം മെച്ചം . പ്രവാസികളോട്/ നാട്ടിൽ നിന്ന് മാറി നിൽക്കുന്നവരോട് നാട്ടിൽ എവിടെ എന്ന് ആരു ചോദിച്ചാലും ധൈര്യമായി മറുപടി പറയാം ഞാൻ പേട്ടയിൽ ആണ് എന്ന് . അലാതെ "കോട്ടയം" . അപ്പോൾ കോട്ടയത്ത് എവിടെ ഈ പോല്ലപ്പോനും ഇപ്പോൾ ഇല്ലാ . സമാധാനം

നസിബ് വട്ടക്കയം

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ . എന്ത് കൊണ്ട് നമ്മളോട് അറുത്ത മാംസം ഭക്ഷിക്കാൻ കൽപ്പിക്കപെട്ടു ..?


      ഇതിൻറെ ശാസ്രിയ വശമാണ് ഞാൻ പറയുന്നത് . മറ്റ് ഏത് തരത്തിൽ അറുക്കപെട്ടലും ആ മൃഗത്തിന്റെ ചോര പുർണമായും പുറത്ത് പോകില്ല . മുഹമ്മധൻ മെതേഡ് അല്ലെങ്കിൽ ഹല്ലാൽ മെതേഡ് ഈ രിതിയിൽ അറുക്ക പ്പെട്ടാൽ മാത്രമേ ചോര പുർണമായും പുറത്ത് പോകു . നമ്മുടെ ശരിരത്ത് ഈ ചോര ചെന്നാൽ ഒരുപാടു രോഗങ്ങൾ വരുത്തി വെക്കും . അതിനാലാണ് ഇസ്ലാം മാംസം ഹലാലും ചോര ഹറാമും അകിയത് .


കുടുതൽ പഠിക്കുക മനസിലാക്കുക


        കാരുണ്യത്തെക്കുറിച്ച് ഏറെ പറയുന്ന ഇസ്‌ലാം മൃഗങ്ങളോടും മറ്റു ജീവികളോടും കാണിക്കാറുള്ളത് ക്രൂരതയല്ലേ? അവയെ അറുക്കുന്നത് ശരിയാണോ?
ഉത്തരത്തിനു : http://www.islammalayalam.net/docdetails.php?tp=4&cid=57