Popular Posts

Monday, March 28, 2016

​ആദ്യ​ ​​വിമാന യാത്ര

​ആദ്യ​ ​​വിമാന യാത്ര 

ദുബായിലേക്കുള്ള സന്തർശന വിസയുടെ ഏറ്റവും വലിയ ഹൈ ലെറ്റ്‌ 
​​
ആദ്യ വിമാന യാത്ര എന്നതായിരുന്നു . ആദ്യ യാത്രകളിൽ സാധാരന്ന കണ്ണുന കാഴ്ച കൗതകവും അമ്പരപ്പും എന്നിലും നിറഞ്ഞു തുളുബിയിരിന്നു . അതാവാം എയർ പോർട്ടിൽ വെച്ച് പരിചയ പെട്ട ആ ഇക്ക " ആദ്യമായിട്ട അല്ലേ" എന്ന് ചോതിച്ചത് . മുഖത്ത് ഒളിപ്പിക്കാൻ ശ്രമിക്കുന്ന ആദി പുറത്ത് കണ്ണുന്നു .



വിട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി . വിട്ടിൽ ബന്തുകളും കുട്ടുകരും അടക്കം ഒരു ജനാവലി എന്റെ യാത്രക്ക് മംഗളം നേരാൻ എത്തിയിരുന്നു . എന്നെ എയർ പോർട്ടിൽ ആകാൻ ഒപ്പം വന്നത് ഉമ്മച്ചിയും , മൂത്ത ഇക്കയും പിന്നെ കൊച്ചു മാമയുടെ മകൻ റമ്മിസുമയിരുന്നു . വാഹനം ഓടി തുടങ്ങി ഞാൻ ജനിച്ചു വളർന്ന വിടും നാടും പിന്നിലാക്കി . രാത്രി 12:30  അടുത്ത് എയർ പോർട്ടിൽ എത്തി രാവിലെ നാലു മണിക്കാണ് എന്നിക്ക് പോകാൻ ഉള്ള പറക്കുന്ന വാഹനം . ദുബായിയുടെ വിമാന കമ്പനി ആയ എമിറേറ്റ്സ് ആണ് വാഹനം .

എയർ പോർട്ടിൽ പലരെയും കൊണ്ട് വിടാൻ പോയിട്ടുണ്ട് . അവർ എല്ലാം യാത്ര പറഞ്ഞു പോകുന്നതും കടക്കാൻ അനുവത മില്ലാത്ത വാതിലും കടന്നു പോകുന്നത് ഒരുപാട് കണ്ടിട്ടുണ്ട് . എന്നാൽ ഇന്ന് ഞാനും ആ വാതിൽ കടന്നു . എൻറെ യാത്ര രേകകൾ പരിശോദിച് വതിൽകൽ നിൽകുന്ന പട്ടാള കരാൻ അനുവതം തന്നു . അകത്തേക് കടക്കാൻ .
ബാഗുകളും ഉന്തി അകത്തേക് നടന്നു . അപ്പോൾ വിണ്ടും ഒരു കമ്പി വേലി . അവിടെയും ഉണ്ട് തോക്കുമായി പട്ടളക്കരാൻ . പാസ്‌ പോർടന്നു അവിടെയും താക്കോൽ . അത് കാണിച്ചാൽ മാത്രമേ അതും തുറക്കു . കടമ്പകൾ കടന്നു മുന്നോട്ട് നടന്നു . എയർ പോർട്ടിന് പുറത്ത് വെച്ച് റമിസും വിട്ടിൽ വെച്ച് മച്ചുക്കയും ദുബയിൽ നിന്നു ഫോണിൽ കു‌ടി ഇക്കയും പറഞ്ഞു തന്നിരുന്നു അകത്തെ കാര്യങ്ങൾ .


ഗേറ്റ് കടന്നതും വലത് വശത്തായി ടികറ്റ് എടുക്കാൻ നില്കുന്ന പോലെ ഉള്ള നിര കണ്ടിരുന്നു . ഓരോ നിരയുടെയും മുന്നിലും സുചന LED ബോർഡുകൾ ഉണ്ട് . എമിരെറ്റ്സ് എന്നാഴുതിയ നിരയിൽ ഞാനും ഒരാളായി . സമയം എന്നിക് എയർ പോര്ടിലെ ഉള്ളിലെ കാഴ്ചകൾ കണ്ണാൻ ഉള്ളതാന്നലോ . നല്ല ഉഷാർ ഒരു പട്ടി അതിലെ കറങ്ങി നടക്കുനുണ്ട് . അതും ചെറിയ ഒരു ഷർട്ടും ധരിച് . അതിനു ഒപ്പം ഒരു പട്ടാള കാരന്നും . സ്പോടന വസ്തു മണ്ണം പിടിക്കാൻ പഠിച്ചതിറെയും പിന്നെ പട്ടാളത്തിലെ ജോലിയും . അതിന്റെ ഒരു ജാട ആ പട്ടികുണ്ട് .
ബാഗു തുകുവാൻ ഉള്ള അവസരം എത്തി . അവിടെ നിൽകുന്നത് ഒരു യുവതിയന്നു . വയിറ്റ് വാഷ് അടിച്ച ഭിത്തിയിൻ വെള്ള പുടിയിട്ട രൂപം . അവർ എൻറെ പാസ്‌ പോർടും ടികാറ്റും വാങ്ങി . അപ്പോൾ ഞാൻ ബാഗു എടുത്ത് ഉരുള്ളുന്ന ബെൽറ്റിൽ വെച്ചിരുന്നു . എന്റെ മുൻപിൽ നിന്നിരുന്നവരും അങ്ങനെ ചെയിതിരുന്നു . ആ യുവതി എന്തലാമോ ടൈപ്പ് ചെയുന്നുണ്ടായിരുന്നു . ബാർ കോഡുകൾ ഉള്ള റിബ്ബൻ പോലത്തെ പേപ്പർ . അത് ആ യുവതി കീറി . അവിടെ നിന്നാ മറ്റൊരാൾക്ക് കൊടുത്തു . അപ്പോൾ എൻറെ കൈ എത്തുന്ന ദുരത് നിന്ന് കുറെ അകന്നിരുന്നു . അയാൾ അ സ്റ്റിക്കർ എൻറെ ബാഗിൻറെ കയിപിടിയിൽ പതിച്ചു . എന്നിട്ട് ബാഗ്‌ എടുത്ത് മറ്റൊരു ബെൽറ്റിലെക് ഇട്ടു . പതുകെ ഇടാൻ പരയന്നം എന്നുന്റ്ടയിരുന്നു . എന്നാലും ഞാൻ ഒന്നും മിണ്ടി ഇല്ലാ . ബാഗു എന്നെ ചിരിച് കാണിച്ചു യുവതി എനിക്ക് രണ്ടു പാസുകൾ തന്നു . ഒന്ന് ബാഗ്‌ തിരിച്ചു തരാൻ കൊടുക്കാൻ . മറ്റേതു കൊടുത്താലെ പ്ലെയിന്നിൽ കെറ്റു . പിന്നെ പുരിപിച്ചു കൊടുക്കാൻ ഉള്ള ഒരു പേപ്പറും .

അത് പുരിപ്പികുന്നത് പാസ് പോർട്ട്‌ നോകി വേണ്ണം എന്നു എന്നിക്ക് വിട്ടുകരിൽ നിന്നു നിർദേശം കിട്ടിയിരുന്നു . നമ്മുടെ ബാലാ മാസികയിൽ കണ്ണുന്ന പദപ്രശനം പോലെ നിറയെ കളങ്ങൾ ഉള്ള പേപ്പർ . അതിൽ എൻറെ പാസ്‌പോർട്ടിലെ പേര് എഴുതാൻ കളങ്ങൾ തികയില്ല . നസിബ് വി . പി എന്നത് ഇതിൽ നസിബ് വട്ടക്കയം പരീത് ആയി . അവിടെ ഉള്ള ആർകും പെൻ ഇല്ലാ . ബാഗിൽ പേന എടുത്ത് വച്ചതിനാൽ എന്നിക്ക് ഉപകാരമായി . പുരിപ്പിച്ചു കഴിഞ്ഞു . അടുത്തത് എമിഗ്രേഷൻ കടബ
അവിടെയും മുൻപ് കണ്ടത് പോലെ ഉള്ള നിരയുണ്ട് എന്നാൽ ബോർഡ് ഒന്നുമില്ല ഏത് നിരയിലും നിൽക്കാം . ആളു കുറവ് കണ്ടത്തിൽ ഞാനും കുടി . ആളുടെ ഉഴം വെച്ച് പാസ്‌ പോർട്ടും വിസയും ചെക്ക് ചെയുന്നു . പാസ്‌ പോർട്ടിൽ ആദ്യ സിലും അവിടെ വെച്ച് പതിച്ചു . അവിടെ ഇരിക്കുന്ന ഉധിയോസ്ഥനെ കണ്ടാൽ സാദരണ സർക്കർ ഓഫീസിൽ കാന്നുന്ന പതിവ് മുഖങ്ങൾ . കുടവയറും കുറ്റവളിയെ പോലെ നമ്മളെ നോക്കുന്ന മുഖവും . അത് താന്നെ അണു ഇവരിലും ഞാൻ കണ്ടത് .

അടുത്ത സ്ഥലം നമ്മുടെ ഹാൻഡ്‌ ബാഗ്‌ ചെക്ക് ചെയാൻ നൽകന്നം . അവിടെ നമ്മുടെ ബോഡിയും സ്കാൻ ചെയും . പോകറ്റിൽ കിടക്കുന്നതും മൊബൈലും അവിടെ കൊടുത്ത് കൈവിരിച്ചു നിൽക്കണം . അവസാന വട്ട പരിശോദനയക്ക് . അത് കഴിഞ്ഞു നമ്മുടെ മൊബൈൽ , ഹാൻഡ്‌ ബാഗ്‌ നമ്മൾക്ക് തിരിച്ചു തന്നു . അതും വാങ്ങി എസ്കലേറ്റർ കയറി മുകളിൽ എത്തി . അവിടെ ഒരുപാട് ആൾകാർ ഇരിക്കുന്നു ചിലർ അര മയക്കത്തിലാണ് . അവിടെ ഒഴിഞ്ഞ ഒരു ഇരിപിടത്തിൽ ഞാനും ഇരുന്നു . എയർ പോർട്ടിൽ കൊണ്ട് വിടാൻ വന്ന ഉമ്മച്ചിയെ വിളിച്ചു . എല്ലാം ക്ലിയർ ആയതു അറിയിച്ചു " ഇന്നി നില്കണമേനില . വിടിലെക്ക് പോയ്കോള്ളൂ ." കണ്ണീർ പൊഴിച് എന്നെ യാത്രയകിയ എൻറെ പൊന്നുമ . ഇനിയും എനിക്ക് വേണ്ടി മഞ്ഞു കൊള്ളണ്ട . വിട്ടിൽ പോയാലും ഉമ്മച്ചിക്ക് ഉറങ്ങൾ കഴിയില്ല . എൻറെ ചെറിയ രാത്രി യാത്രകളിൽ പോലും ഉമ്മച്ചി ഉറക്കം കളഞ്ഞു ദുഅയിൽ ഇരികുന്നത് ഞാൻ അറിയുന്നതാണ് . തമിൾനാട്ടിൽ നിന്നുള്ള യാത്രകളിൽ എത്ര തവന്ന എന്നെ വിളിക്കും . എവിടെ എത്തി എന്ന് തിരക്കും . സമതനമില്ലാത്ത ഉറക്കങ്ങൾ . അതാവും ഉമ്മചിക്ക് ഇ രാത്രിയും
എന്നിക് പറഞ്ഞിരുന്ന സ്ഥലത്തേക് ഞാൻ പൊയ് ഇരുന്നു ഒരുപാട് യാത്രകർ . എല്ലാരും എമിരെറ്റിലെ യാത്രകർ . അവരുടെ ബാഗിലെ ടാഗ് അത് പറഞ്ഞു തന്നു . അപ്പോൾ ആണ് എനിക്ക് ഒരു കാര്യം മനസിലായത് എന്നെ പോലെ ആദ്യം പറക്കാൻ പോകുന്ന യാത്രകരന്നു മനസിലാകാൻ അന്നു ഇ ടാഗ് . ബാഗിലെ ടാഗ് എന്തിനാ എന്നാ എന്റെ ചിന്തക് ഞാൻ കണ്ടത്തിയ ഉത്തരം .

കാത്തിരുപ്പ് വിണ്ടും തുടർന്നു . കുറച്ചു കഴിഞ്ഞു അറിപ്പ് കിട്ടി . വിമാനം എത്തി . ആദ്യം കുടുതൽ പൈസാ കൊടുത്തവരെ പ്ലയിന്നിൽ കയറ്റി . അതിന്നു പുറകെ ഞങ്ങളും .വഴിൽ നിന്നിരുന്ന ആൾ ടിക്കറ്റ് വാങ്ങി പകുതി കിറി തന്നു . ഒരു ഇടന്നഴിയിലുടെ നടന്നു . ഒരു വാതിലിനു മുന്നിൽ എത്തി . അതിനു അപുറം ഞാൻ കയറാത്ത പറക്കുന്ന വാഹന്നം . രണ്ടു പേർ സികരിച്ചു . അവരാണ് ആകാശ വാഹന്നതിലെ പരിചാരകർ ( ഹേർ ഹോസ്റ്സ് ) ഇരിക്കാൻ ഉള്ള സിറ്റ് കട്ടി തന്നു . കുറച്ചു പുറകിൽ ആയിരുന്നു എൻറെ ഇരിപിടിടം . നമ്പർ നോകി സിറ്റ് പിടിച്ചത് ഓർമയിൽ ഉള്ളത് കാരണ്ണം സിറ്റ് പെട്ടാണ് കിട്ടി .

നാലു ഇരിപിടങ്ങൾ അടുപിച്ചിട്ട രിതിയിൽ അന്നു സിറ്റ് അതിൽ ഒന്നാന്നു എന്റെത് . വിന്ഡോ സിറ്റ് കിട്ടിയാൽ നന്നായിരുന്നു എന്നാ എൻറെ ചിന്താ അസ്ഥാനത്തായി . ഒരു വരിയിൽ 10 സിറ്റുകൾ ഉണ്ട് നടുക്ക് 4 ഇരു വശങ്ങളിലും 3 വിതം . സമയം വിണ്ടും കടന്നു പോയി . രണ്ടു പരിചാരകർ മുനിൽ വന്നു നിന്ന് . അപ്പോൾ സ്പികറിൽ കുടി . ക്യപറ്റൻ പരിചയ പെടുത്തി . നല്ല ഒരു ദിനം ആശംസിച്ചു തുടങ്ങിയ സംസാരം വിമാനത്തിന്റെ പലകര്യങ്ങളും പറഞ്ഞു . അത് കഴിഞ്ഞു റെക്കോർഡ്‌ ശബ്ദം എത്തി തുടങ്ങി . പ്ലയിൽ അപടത്തിൽ പെട്ടാൽ സികരികാൻ ഉള്ള നടപടികൾ അവർ അഭിനയിച്ചു കന്നിച്ചു . അപ്പോൾ പ്ലയിൽ ഓടി തുടങ്ങിയിരുന്നു . പുറത്തെ ലയിറ്റ് കളുടെ ഓട്ടം വേഗത്തിലായി . സിറ്റ് ബെൽറ്റ്‌ ധരിക്കാൻ നിർദേശം കിട്ടിയിരുന്നു .
ചരിഞ്ഞ സ്ഥലത്ത് ഇരിക്കുന്ന പോലെ ഒരു തോന്നൽ . ഉള്ളിൽ ഒരു കിരുകിരിപ്പ് . കാലുകൾ ഉള്ളിൽ ഒള്ളിപിച്ചു . പ്ലയിൽ ആകാശത്ത് എത്തി . ഞാൻ ഭുമിയുടെ മുകളിൽ എത്തി . അദ്യമായ ആകാശത്ത് എത്തി . എനിക്കും ചിറകു മുളച്ചു . ഒരർത്തതിൽ മോഹങ്ങൾക്കാന്നു ചിറകു മുളച്ചത് . മുനിൽ എല്ലാർകും ടി വി ഉണ്ട് അതിൽ ഒരു പിടി ചന്നാലും മുനിൽ ഒരു കൊച്ചു റിമോര്ടും . കൊള്ളം നല്ല പരിപാടിയാണ് .

പുറത്തെ കാഴ്ചകൾ വിൻഡോയിൽ കുടി അല്പം കാണണം . നല്ല ഇരുട്ടിൽ മിന്നൽ ഉണ്ടാവുനുണ്ട് . അപ്പോൾ തഴെ മേകങ്ങൾ കണ്ണാം . പറന്നു നടക്കുന്ന പഞ്ഞി കേട്ടുപോലെ . ഒരു വല്ലാത്ത ഭംഗിയാണ് ആ കാഴ്ചക്ക് . ആരുടെയോ പെയിന്റിംഗിൽ മുൻപ് കണ്ടത് ഓർകുന്നു .ഇടക്ക് ഇടക്ക് മിന്നൽ ഉണ്ടാവുന്നുണ്ട് . പുറത്ത് മഴ ഉണ്ടാവും . ഉറങ്ങണ്ണം എന്നുടയാലും അത് നടക്കും എന്നു തോന്നുനില്ല . അത് പോലെയാണ് A C യുടെ തണുപ്പ് . പുതപ്പും തലയിണയും തന്നിരുന്നു . എന്നാലും തണുപ് കാരണ്ണം ഉറങ്ങാൻ കഴിഞ്ഞില്ല .

സമയം ഇഴഞ്ഞു പോയി കൊണ്ടിരുന്നു . മണികൂറുകൾ കഴിഞ്ഞിരികും അപ്പോൾ വിണ്ടും വരുന്നു നമ്മുടെ പരിചാരകർ . ഒരു കഷ്ന്നം പേപ്പാറുമായി . മെനു കാർഡാണ് . രാവിലെ ഫുഡ്‌ കഴിക്കാൻ ഉള്ളതാണ് . ഇപ്പോൾ ഇവിടെ രാവിലെ ആയി . അതികം കഴിയാതെ ഭക്ഷണ്ണം വന്നു . രണ്ടു സമുസാ , ഒരു സുപ്പ് , കുറച്ച് പഴങ്ങൾ , ഒരു കപ്പ്‌ കേക്ക് പിന്നെ കുടിക്കാൻ വെള്ളം . കൊള്ളം ആകാശത്തെ ഭക്ഷണ്ണം . ഭക്ഷണ്ണം കഴിഞ്ഞതും കുടിക്കാൻ എന്തു വേണ്ണം എന്നു ചോദിച്ചു വിണ്ടും പരിചാരകർ എത്തി . ഞാൻ ഒരു ചായ പറഞ്ഞു . ഒരുമാതിരി ഒരു ചായ .
പിന്നെയും സമയം കൊഴിഞ്ഞു പോയി കൊണ്ടിരുന്നു . പുറത്ത് വെട്ടം കുടി കൊണ്ടിരുന്നു . സൊർന്ന വർണ്ണത്തിൽ പൊതിഞ്ഞ ആകാശ ഉദയം . അതും ആകാശത്ത് വച്ചു കണ്ണുക . വല്ലാത്ത ഒരു അനുഭവം തന്നെ .

താഴെകിറങ്ങാൻ ഉള്ള അറിപ്പ് വന്നു . സിറ്റ് ബെൽറ്റിടാൻ ഹൊസ്റ്റസ് വന്നു ഓർമിപ്പിച്ചു ഒരിക്കൽ കുടി . സുഖമായി താഴെ ഇറങ്ങി അൽഹംതുല്ലില . പുറത്തേക്ക് നടന്നു . ഒന്നുമറിയത്തെ രാജ്യത്തെ ആദ്യ ചുവടുകൾ . ഒരുപാടു നടക്കാൻ ഉണ്ട് . ദുബായിലെ എമിഗ്രഷൻ എത്താൻ . ലിമ്മ്നാ ഇത്തയുടെ ദുബയീലെ സിം കാർഡ് മച്ചുക്ക തന്നിരുന്നു . അവിടെ കാലു കുതിയാതെ ഞാൻ ആ സിം ഫോണിൽ ഇട്ടിരുന്നു . ഇക്ക അതിൽ വിളിച്ചു . എമിഗ്രഷൻ കഴിഞ്ഞു പുറത്ത് വരുന്ന വതിലലിൽ ഇക്ക ഉണ്ട് . നമ്മുടെ നെടുബശേരിയുടെ പത്തിരട്ടി വരും ദുബായി എയർ പോർട്ട്‌ . ഒരു വല്ലാത്ത ലോക്കം തന്നെ അത് .

ഇവിടെ കണ്ണ്‍ പരിശോദിച് പാസ്‌ പോർട്ടിൽ സിൽ ചെയും . വിരലടയാളം പോലെ ഓരോ മനുഷനിലും കണ്ണും പലതരത്തിൽ അന്ന് അതിനാൽ ഇപ്പോൾ . എല്ലാത്തിനും കണ്ണ് വേണ്ണം . അങ്ങനെ എൻറെ ഉഴവും വന്നു . പാസ്‌ പോർട്ട്‌ സിൽ ആൻഡ്‌ വിസയിൽ സീൽ . ഇന്നി എന്നിക് ദുബായിൽ കലുകുത്തം . അടുത്ത ഹട്ടം ബാഗ്‌ കൈ പറ്റുകയാണ് . കുറെ ബാഗുകൾ എൻറെ മുന്നിൽ കുടി നിങ്ങി പോയി . എൻറെ ബാഗു കണ്ണുനില്ല . ഏതായാലും അതികം പേടിപ്പിച്ചില്ല . അപ്പോൾ ബാഗ്‌ ദുരെ നിന്ന് തന്നെ എന്നെ ചിരിച്ചു കാട്ടി കടന്നു വന്നു . അടുത്ത് എത്തിയതും ഞാൻ പിടിചെടുത്തു . ഒരു ട്രോളിയിൽ കയറ്റി . പുറത്തെക്ക് .

ഒരു പള്ളി പെരുന്നാൾ കുടുന്ന ആളുണ്ട് പുറത്ത് . എന്നെ തുറിച് നോകുക്കുന്ന ഒരുപാട് മുഖങ്ങളിൽ ഇക്കയെ ഞാൻ തിരഞ്ഞു . കണ്ണുനില .എവിടെ പോയി ..? അപ്പോൾ എൻറെ ഫോണിൽ ഇക്കയുടെ കോൾ നിന്നു വട്ടം കറങ്ങുന്ന എന്നെ ഇക്കാ കണ്ടു . സമദനം . ഞാനും കണ്ടു . നിസറികയെ കുട്ടിയാണ് ഇക്കാ എത്തിയത് . ദുബയിൽ കുടി ആദ്യ കാർ യാത്ര . വാഹന പ്രളയത്തിൽ ഞങ്ങളും ഒഴുകി . ഇക്ക ഉമ്മച്ചിയെ വിളിച്ച് എന്നെ കിട്ടിയ കാര്യം അറിയിച്ചു . ദുബായി നഗരത്തിലെ കാഴ്ച്ചയിൽ കണ്ണും നട്ട് അന്തവും കുന്തവും ഇല്ലാതെ ഞാനും 

Saturday, March 26, 2016

അവല്‍ (Flattened rice) തിരുമിയത്ത്

അവല്‍ (Flattened rice) തിരുമിയത്ത്
----------------
ഓഹ്ഹ്ഹ് ഇത് ആർകാ അറിയാത്തത്.

എന്നാവും നിങ്ങളുടെ മനസ്സിൽ. എന്നാല്‍ ഇത് പോലും ഉണ്ടാകാന്‍ അറിയാത്ത പാവം പാചകം പ്രേമികൾക്കായി സമര്‍പ്പിക്കുന്നു.

ഇന്നി കാര്യത്തിലേക്ക് കടക്കാം

വളരെ വളരെ പണ്ട് സ്ഥലം ദാരകയിലെ ക്യഷ്ണന്‍ ജിയുടെ വിട് (കൊട്ടാരം) വിടിന് മുന്നില്‍ പഴകിയ വസ്ത്രവും ധരിച്ച് ഒരാള്‍ മറ്റാരുമല്ല ക്യഷണജിയുടെ പഴയ ക്ളസ് മേറ്റ് കുചേലൻ ജി. സെക്കുരിറ്റി ചേട്ടൻ ഉണ്ടോ കടത്തി വിടുന്നു. കുറെ നേരത്തെ യാജചന്നക്ക് ശേഷം. കടത്തി വിടാന്‍ സമ്മതിക്കുന്നു. സെക്കുരിറ്റി ചേട്ടൻ ബാഗു മൊത്തം പരിശോധിക്കാൻ തുടങ്ങി അതിലാണ് നമ്മുടെ കഥാ നായകന്‍ ''അവല്‍'' ഇത് കണ്ട കാവൽ കാരന്‍ കള്ളിയാക്കി. അയ്യേ ഇതാണോ കൊടിശാരനായ കുട്ടുകാരന് കൊടുക്കാൻ കൊണ്ടുവന്നത്.

അകത്തേക്ക് കടന്ന കുചെല്ലാൻ ജി
കൊട്ടാരത്തിലെ ആര്‍ഭാടങ്ങള്‍ കണ്ട് കണ്ണ് മഞ്ഞളിച്ച് നിന്നു. കുചേലനെ കണ്ട് ക്യഷണന്‍ ഓടി വന്നു ( ബാക്ക്ഗൃണ്ടിൽ മ്യൂസിക്‌ )വിശേഷങ്ങൾ പങ്ക് വെച്ചു. അപ്പോളാണ് കൈയിലെ ബാഗു കണ്ടത്. എന്താണ് എന്ന് ചോധിച്ചല്ലും. സെക്കുരിറ്റി ചേട്ടെന്‍റ കള്ളിയാകല്‍ ഓര്‍ത്ത്. പറയാന്‍ മടിച്ചു നിന്നു. അത് മനസ്സിലാകി ബലമായി ക്യിഷ്ണജി ബാഗു വാങ്ങി. അതില്‍ നിന്നു അവല്‍ എടുത്ത് തിന്നു.

ബാകി വന്ന അവല്‍ എടുത്ത് രാധ ചേച്ചി. കുറച്ച് തേങ്ങയും ശര്‍കരയും ചേര്‍ത്ത് അവല്‍ തിരുമ്മി.

ആവശ്യമായ സാധനങ്ങള്‍

1 - അവല്‍ 100 ഗ്രാം
2 - തേങ്ങാ അര മുറി ( ഇള്ളം തേങ്ങാ അന്ണേൽ സ്വാദ് കുടും )
3-ശര്‍കര 50 ഗ്രാം ( മധുര പ്രേമികൾക്ക് കുടുതല്‍ ആവാം)
4 - ഉള്ളി - 2 എണ്ണം
5 - ഇഞ്ചി - അല്പം
6 - ഏലക്ക - 1

തയാറാക്കുന്ന വിതം

തേങ്ങ ചിരവി അതിലേക്ക് ശര്‍കര ചീകി ഇടുക. ഉള്ളി, ഇഞ്ചി, ഏലക്ക നന്നായി ചതച്ച്. ശര്കര തേങ്ങ കൂട്ടിലേക്ക് ചേര്‍ക്കുക. നല്ല പോലെ യോജിപ്പിക്കുക.

ശര്‍കരയും തേങ്ങയും ഒപ്പം ചേർന്നാൽ അത് വായില്‍ വെളളം നിറക്കുന്ന രുചിയാണ്. അതല്ലേ ഇണ പിരിയാ ചങ്ങായിമരെ പറ്റി ''ചകരയും തേങ്ങയും പോലെ '' എന്ന് പറയുന്ന ഒരു പ്രയോഗം ഉണ്ടായത്.

സോറി അല്പം കാടുകയറി. ഇന്നി അവലുമായി ശര്‍കര തേങ്ങാ മിശ്രതം നല്ല പോലെ യോജിപ്പിക്കുക. ഒരു അഞ്ചു മിനിറ്റ് സോഫ്ടവാൻ നല്‍കുക. അങ്ങനെ അവല്‍ തിരുമിയത് റെഡി. പഴവും കൂട്ടിയോ അല്ലതെയോ കഴിക്കാം.

വന യാത്രയില്‍ മറ്റും അനുവദിക്കുന്ന ഭക്ഷണം, ചില അബലങ്ങളിലെ പ്രസാദം, തീ ആവശ്യമില്ലാ, ചിലവ് കുറവ് ഇങ്ങനെ ചില അഹങ്കാരവും അവലിന്നുണ്ട്

അരിയുടെ ഉപഉല്‍പ്പനമാണ് അവല്‍. അതിനാല്‍ തന്നെ അരിയില്‍ ഉള്ള എല്ലാ പോഷകങ്ങളും അവലിലും ഉണ്ട് Carbohydrates, Protein, Vitamins, Minerals. ചൂട് ഏല്‍കാതത്തിനാല്‍ പോഷകഗുണങ്ങള്‍ ഒന്നും നഷ്ട പെടുനുമില്ല

പാചകം നന്നാവാന്‍

പാചകം നന്നാവാന്‍ വളരെ ആവശ്യമാണ് നല്ല സാധനങ്ങള്‍ (ചീത്ത ആവത്തതും,അഴുകാത്തതും ) ഉപയോഗിച്ച് പാചകം ചെയ്യുക എന്നത്. അത് ഉണ്ട്ക്കുന്ന വിഭവത്തിെന്‍റ രുചിയെ ആഴത്തില്‍ സ്പർശിക്കും.

എള്ളപ്പത്തിൽ കേടാവുന്ന ഭക്ഷണങ്ങള്‍ ആണല്ലോ മല്‍സ്യം,പാല്‍, മുട്ട. ഇതില്‍ നല്ലത് തിരിച്ചറിയാന്‍ അല്പം ബുദ്ധിമുട്ട് മല്‍സ്യത്തിനാണ്.

എങ്ങനെ ഫ്രഷ്‌ മീന്‍ തിരിച്ചറിയാന്‍ കഴിയും...?

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും നല്ലതും ചീത്തയും മീന്‍ കണ്ടു പിടിക്കം. വില്‍പനകാരെന്‍റ വാചകത്തില്‍ മയങ്ങി വാങ്ങി വിട്ടില്‍ കെണ്ട് പോയി കറി മോശമക്കണ്ട.

ഇന്നി കാര്യത്തിലേക്ക് കടക്കം. ആദ്യം തന്നെ മീനെ കുറച്ച് അല്പ കാര്യങ്ങള്‍.

മല്‍സ്യത്തെ നാലായി തരംതിരിക്കം.

1,ചെതുമ്പൽ ഉളളവ
വറ്റ (trevally)
കുരാലി (emperor)

2,ചെതുമ്പൽ ഇല്ലാതാവ
അയല (mackerel)
നെയ് മീന്‍ (seer fish)

3,വെള്ള തെലി ഉള്ളത്
കണവ (squid)
കാലന്‍ കണവ,(cuttle fish )

4, തോട് ഉളളവ
ഞണ്ട് (crab)
കല്ലുമ്മകായ (mussels)

മീന്‍ വാങ്ങുബോൾ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍

1,ചെകിള പുവ് (gills)

ആദ്യ രണ്ടു വിഭാഗത്തിലും ഉണ്ട്. അല്പം വലിയ മീന്നില്‍ പെട്ടന്ന് കണ്ടുപിടിക്കന്‍ കഴിയും. മിെന്‍റ തലയും ഉടലുമായി വേർപെടുന്ന ഭാഗം. ചെകിള അകത്തി നോകിയാൽ അകത്തുള്ള ഗില്‍ കാണാന്‍ കഴിയും. പുതിയ മല്‍സ്യത്തിെന്‍റ ചെകിളയുടെ നിറം ചോര ചുവപ്പാണ്. നല്ല തിളക്കവും ഉണ്ടാവും.പഴക്കുന്നത് അനുസരിച്ച് ഇത് മങ്ങും. ചുവപ്പ് മാറി വെള്ളുപ്പിലേക്ക് വരും

2,മൃദുലത (softness)

ചെതുമ്പൽ ഇല്ലാത്ത മീന്നുകളില്‍ ആണ് ഇത് കുടുതല്‍ പ്രവർതികമവുക. വിരലുകൾ കൊണ്ട്‌ മിന്റെ തൊലിയിൽ അമർത്തുക. സോഫ്റ്റ്‌ ആണങ്കിൽ ഉറപ്പിചോളു മീന്‍ പഴക്കിയതാണ്. ഹാർഡ് അന്നെങ്കിൽ പുതിയതും.

ഇത് പഠിക്കാന്‍ ഒരു എള്ളുപ്പ വഴിയുണ്ട്. ഇടതു കൈയിലെ തള്ള വിരല്‍ കെണ്ട് അതെ കൈയിലെ ച്ചില്ലുവിരലില്‍ പിടിക്കുക. മറു കൈയിലെ ചൂണ്ടുവിരല്‍ കെണ്ട് മടക്കി പിടിച്ച ഇടത്ത് കൈയിലെ തള്ള വിരലിെന്‍റ താഴ് ഭാഗത്ത് അമര്‍ത്തുക. ഇപ്പോൾ അനുഭവപെടുന്ന ബലമാണ് പുതിയ മീന്‍റ അവസ്ഥ. ഇന്നി മോതിര വിരല്‍, നടുവിരല്‍ അങ്ങനെ തള്ള വിരലിെന്‍റ സ്ഥാനം മാറ്റി പരിക്ഷിക്കുക. പഴക്കം അനുസരിച്ച് ഉണ്ടവുന്ന മൃദുലതയാണ് ഇത്

3,കണ്ണ് (eye)

കണ്ണില്‍ നോകിയാൽ മീന്‍ നമ്മുക്ക് പഴക്കം പറഞ്ഞ് തരും. പുതിയ മീെന്‍റ കണ്ണ് തിളങ്ങി ഉയര്‍ന്ന് നില്‍ക്കും. കോൻ‍കേവ് മിറർ പോലെ പഴക്കുന്നത് അനുസരിച്ച് അത് കോൻവെക്സില്ലെക്ക് മാറും. തിളക്കവും കുറയും. കൃഷ്ണ മണി തിരിച്ചറിയാന്‍ കഴിയാത്ത വിതം നിറം മങ്ങും.

4,മണം (sniff)

ഓരോ മീനും എടുത്ത് മണത്തി നോകണം. അല്പം ബുദ്ധി മുട്ടാണ് അറിയാം. എന്നാലും നല്ല മീന്‍ കറി അടുപ്പില്‍ കിടന്നു തിള്ളക്കുബോൾ ഈ വിഷമം മാറും

5,കണവ പോലുളളവ വങ്ങുബോൾ നിറ വിത്യസ്സം ശ്രദ്ധിക്കുക. തു വെള്ളയാണ് സ്കിൻ ചിലപ്പോള്‍ ചില ബാക്ടിരയുടെ പ്രവര്തന്ന ഭലമായി പിങ്ക്, യെല്ലോ കളര്‍ ഉണ്ടയാൽ സംശയം വേണ്ട മോശമാണ്

ഒരു നല്ല മീന്‍ എങ്ങനെ തിരിച്ചറിയം എന്നത് വാകുകള്‍ കെണ്ട് പഠിക്കുക വളരെ ബുദ്ധിമുട്ടാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ വെച്ച് നിരീക്ഷിക്കുക. പഠിക്കുക . കുടുതല്‍ അറിവുകള്‍ പങ്ക് വെക്കുക

നസിബ് വട്ടക്കയം

സഞ്ചാരി കോട്ടയം യുണിറ്റ് നടത്തിയ ആദ്യ റൈഡും രണ്ടമത് മീറ്റും ഇല്ലിക്കല്‍ കല്ലില്‍ നടന്നു.

      സഞ്ചാരി കോട്ടയം യുണിറ്റ് നടത്തിയ ആദ്യ റൈഡും രണ്ടമത് മീറ്റും ഇല്ലിക്കല്‍ കല്ലില്‍ നടന്നു.

      കോട്ടയം ജില്ലയുടെ വിവിദ ഭാഗങ്ങളില്‍ നിന്ന് സ്റ്റർറ്റിങ്ങ് പോയിന്ട്ടായ ഈരാറ്റുപേട്ട pmc ജംഷനില്‍ രാവിലെ 8 മണി മുതല്‍ തന്നെ ഒറ്റക്കും കുട്ടായും സഞ്ചാരികള്‍ വന്നു കൊണ്ടിരിന്നു. 9 മണിക്ക് തന്നെ ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെർമാൻ ബഹു. ടി എം റഷിദ് ഏറ്റവും കുടുതല്‍ ദൂരെ (തമിള്‍നാട് മദുരെയില്‍) നിന്ന് എത്തിയ സഞ്ചാരിക്ക് സ്റ്റികർ നല്‍കി കോട്ടയം ജില്ല സ്റ്റികർ വിതരണ ഉത്ഘടനം നിര്‍വഹിച്ചു. തുടർന്ന് സഞ്ചാരി ലോഗോ പതിച ചതുരഗ വര്‍ണ്ണ പാതാക വിശി ചെർമാൻ യാത്രക്ക് തുടകം കുറിച്ചു. സഞ്ചാരി സുഹ്രത്തുകള്‍ക്ക് ആവേശമായി അൽപ സമയം യാത്രയെ അനുഗമിക്കാനും ചെർമാൻ സമയം കണ്ടെത്തി.

       വിശാലമായ റോഡും പാർക്കിംഗ് സ്ഥലവും സഞ്ചാരി വാഹനങ്ങളും യാത്ര കാണാന്‍ എത്തിയവരുടെ വാഹനങ്ങളും‍ കെണ്ട് വീര്‍പ്പ് മുട്ടി. മുന്നില്‍ ടു വീലറുകളും പുറകില്‍ മറ്റ് വഹനങ്ങളുമായി ഇല്ലിക്കല്‍ മലയിലേക്ക്. അറുപതില്‍ പരം വാഹനങ്ങളില്‍ 100 ല്‍ പരം സഞ്ചരികള്‍
10 മണിക്ക് തന്നെ മുന്നിലെ വാഹനങ്ങള്‍ മലയുടെ അടിവരം കടന്നു തുടങ്ങിയിരുന്നു. ചില ബൈക്കുകള്‍ വഴിയില്‍ കിതച്ച് നിന്നു. അത്തരം വാഹനങ്ങളില്‍ നിന്ന് പുറകിലെ സഹബൈകനെ ഇറകി തള്ളി മുകളിലേക്ക് കയറി കൊണ്ടിരുന്നു. ചിലര്‍ മറ്റ് വാഹനങ്ങളില്‍ കയറിയും 10:15 അടുത്ത് എല്ലാരും മുകളില്‍ എത്തി.

      ഇല്ലിക്കല്‍ മലയുടെ അയല്‍വാസിയും നമ്മുക്ക് വേണ്ടി പഞ്ചയത്തില്‍ സംസാരിച്ച് കാര്യങ്ങള്‍ റെഡി ആകിയ എബിയും ഷാജി ജോണ്‍ ചേട്ടനും( മൂന്നിലവ് പഞ്ചയത്ത് അംഗം ) അവിടെ ഉണ്ടായിരുന്നു.
ഏറ്റവും ഉയരത്തിലെ പാര്‍ക്കിഗ് ഗൃണ്ട് മീറ്റ് വേദിയായി. ഫയസ് ആണ് സ്റെജ് പോലെ തോന്നിക്കുന്ന സ്ഥലം കാട്ടിയത്. ഷാജി ചേട്ടൻ സംസാരിച്ചിരിച്ച് കൊണ്ടിരുന്നപോൾ ഏവരെയും അല്‍ഭുത പെടുത്തി കൊണ്ട്‌ ഈരാറ്റുപേട്ട ചെർമാെന്‍റ വാഹനം. ഷാജി ചേട്ടൻ സംസാരം നിര്‍ത്തി ചെര്മനെ ക്ഷണിചെന്ങ്കിലും.

     അദ്ദേഹം കേള്വി‍കരനായി സഞ്ചാരിയില്‍ ഒരാളായി നില്‍ക്കുകയാണ് ചെയ്തത്‌. ഒരിക്കല്‍ കുടി സഞ്ചാരികളുടെ നിര്‍ബന്ധത്തില്‍ വഴങ്ങി അദ്ദേഹം സംസാരിച്ചു. പ്രക്യതി സംരക്ഷണത്തില്‍ തുടങ്ങി സഞ്ചാരി കുടുകാരുമായി പ്രക്യതി സംരക്ഷണ കവിത പാടിയാണ് അദ്ദേഹം വാകുകള്‍ അവസാനിപ്പിച്ചത്. ഷാജി ചേട്ടന്റെ വാകുകളില്‍ നിന്ന് കഥകളിലെ ഇല്ലിക്കല്‍ അറിയാന്‍ കഴിഞ്ഞത് പുതിയ അനുഭവമായി. സഞ്ചാരികള്‍ ഒത്ത് ഒരു ഫോട്ടോയും എടുത്താണ് അഥതികള്‍ യാത്ര പറഞ്ഞത്.

        അടുത്ത ഘട്ടം ആരംഭിക്കുകയായി. മല കാണാന്‍ കയറുബോൾ തന്നെ ഡംപ് ബാഗും നല്‍ക്കിയിരുന്നു. തിരിച്ചിറങ്ങുന്ന വഴിലെ മാല്യനങ്ങള്‍ ശേഖരിക്കാന്‍. ഒറ്റ നോട്ടത്തിൽ മല്യന്യങ്ങൾ കുറവായ മലയില്‍ നിന്ന് 10 -12 ബാഗ്‌ മാല്യന്യം ശേഖരിച്ചു. എന്നത് തന്നെ വരും കാല മാല്യന വിപത്ത് അടിവരയിടുന്നു.

        സുര്യന്‍ കത്തി ജ്വലിച്ച് തലക്ക് മുകളില്‍ നില്‍ക്കുന്നത് ഒന്നും ആരെയും പിന്നോട്ടക്കുന്നില്ല. റിഫ്രഷ് മെന്റ് അപ്പോൾ തഴെ നിന്ന് മലകയറി തുടങ്ങിയത്തെ ഉണ്ടയിരുന്നുള്ളു. റിഫ്രഷ് അവിടെ എത്തികുക എന്നത് ഒരു സംഭവമായിരുന്നു. ബോർഡുകൾ, അത് സ്ഥപിക്കാന്‍ ഉള്ള മിറ്റല്,‍ സിമന്‍റ്, മണല്,‍ കുടിക്കന്നുള്ള വെള്ളം അങ്ങനെ ആവശ്യമായ സാധനങ്ങള്‍ നീണ്ടു. ഭാരവും. ഒരു പികപ്പിന്നുള്ള സാധനം ഉണ്ട്. പികപ് ആയിരുന്നു കരുതിയിരുന്നത്. എന്നാല്‍ ചിലത് പെട്ടന്നാണ് സംഭവിക്കുക. ഒരു വാഹനം വിളിക്കുക കൈയില്‍ ഒതുങ്ങുകയും ഇല്ലാ.അപ്പോള്‍ ആണ് ഫാസിൽ വെളിയത്ത് വണ്ടി ഒരണം ഒപ്പിച്ചത്. അതും മല കയറാന്‍ അറിയാത്ത പാവം വണ്ടി. ഫസിലിന്നു കുട്ടായി വണ്ടി തള്ളി കയറ്റാന്‍ തയാറയി ഒപ്പം ഉണ്ടായിരുന്നത്. ഇന്നലെ വെള്ളുപ്പിന്ന് മുന്നാര മണി വരെ ഉറക്കമിള്ളച് ബോർഡ് റെഡി ആകിയ സിയാദ് മുഹമ്മദ്‌, അസിഫ് ഇന്ച്ചക്കടാൻ, നിഷാദ് kN, ഇയാസ് മുഹമ്മദ്‌, നൌഫൽ, അമ്മീന്‍ ഇ എം എന്നിവരായിരുന്നു. 

      മലയുടെ മുകളില്‍ മാല്യന്യ ശേഖരണവും ഫോട്ടോ എടക്കലും തകര്‍തിയായി നടന്നു കെണ്ടിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് വണ്ടി മുകളില്‍ എത്തി. അപ്പോള്‍ സമയം 12 കഴിഞ്ഞിരുന്നു.


       അടുത്ത ഘട്ടം തുടങ്ങാന്‍ സമയമായി. ബോർഡുകൾ സ്ഥപിക്കാന്‍ 2 അടി താഴ്ചയില്‍ എങ്കിലും കുഴി എടുക്കണം. ആളുകുടി ആയുധങ്ങളും റെഡി ആണ് ആര് ആദ്യം. അതിനുത്തരം ആയിരുന്നു ഈരാറ്റുപേട്ട ഫയര്‍ സ്റെഷനില്ലേ (പേര് മറന്നു പോയി) ചേട്ടൻ.അവസാന ബോര്ടിനുള്ള സിമന്‍റ് വരെ കൂട്ടി തന്നിട്ടാണ് പിരിഞ്ഞത് അതും മനസ്സില്ല മനസോടെ കുട്ടിയെ ഹോസ്പിറ്റലിൽ കെണ്ട് പോകാൻ ഉള്ളത് കൊണ്ട്‌ മാത്രം. പേരറിത്ത വിയര്‍ത്ത് പണി എടുത്ത കൂട്ടുകാര്

      ഇതിന്നിടക്ക് ഗോപിയും നിയാസും ചേർന്ന് വന്നവരുടെ ലിസ്റ്റ് പുര്‍ത്തിയാകിരുന്നു.

റിഫ്രഷ് മെന്റ് സ്പോണ്‍സർ ചെയ്ത സെബിൻ ‍ ‍

സ്റ്റിക്കര്‍ ഭംഗിയായി വിതരണം നടത്തിയ അമ്മീന്‍ ,

എന്തിന്നും ഏതിന്നും ഓടി നടന്ന ശെഫിൻ , രാഹുൽ , ഫയാസ് , ശേര്‍ബിൻ ‍
വാഹന അപകടത്തില്‍ പറ്റിയ മുറിവ് കരിയുന്നതിന് മുന്‍പ് ക്യത്രിയമായി പറഞ്ഞാല്‍ ഏറ്റവും ആദ്യം എത്തിയ അജ്മല്‍

ബോർഡുകൾ സ്പോൻസർ ചെയ്ത വിന്നർ , ലെതെര്‍ വേൾഡ്‌ , പാറയില്‍, എവര്‍ ഗ്രീൻ

വാഹനങ്ങൾ കയറി വരുന്ന ഫോട്ടോ എടുക്കാൻ രാവിലെ 7 മണിക്ക് തന്നെ അവിടെ എത്തിയ ജെറിൻ തോമസ്‌ ‍

സിമന്‍്റ കെണ്ടുവന്ന ബാസി , ജോർജ്

ഓർമയിൽ വന്ന കുറച് പേരുകൾ ഇവിടെ കുറിച്ചു എന്ന് മാത്രം.
3 ആയി പ്രോഗ്രം കഴിഞ്ഞപ്പോൾ.

      കരുതിയതിലും താമസിച്ചു. ഏത്തപഴത്തിലും ഓറഞ്ചിലും വിശപ്പടകി എല്ലാവരും അത് വരെ ഒപ്പം ഉണ്ടായിരുന്നു. ചിലര്‍ അവിടെ നിന്ന് മാര്‍മല അരുവിയിലേക്കും വാഗമണിലേക്കും ആണ് മടങ്ങിയത്‌.


         പേരുമറന്നു പോയ ഒരുപാട് കുട്ടുകര്‍ , ആര്‍കും നന്ദിയില്ല കാരണം ഇത് നമ്മുടെ വിജയം. സഞ്ചാരിയുടെ വിജയം. ഓര്‍മ്മിക്കന്‍ നല്ലാ ഒരു ദിവസം തന്ന സര്‍വ്വശക്തനു സ്തുതി.






സഞ്ചാരി യാത്ര തുടരുന്നു..........‍
====================================================================

റൂട്ട് - ഈരാററുപേട്ട - തീക്കോയി - അടുക്കം വഴി - ഇല്ലിക്കല്‍ക്കല്ല്.

അടുക്കം മുതൽ ഇല്ലിക്കൽ കല്ലു വരെ കയറ്റം മാത്രം. ധാരാളം ഹെയർപിന്‍ വളവുകള്‍ ഉണ്ട്.

കോട്ടയം,പാല ഭാഗത്ത് നിന്ന് വരുന്ന സഞ്ചാരികളും മുണ്ടകയം, കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വരുന്ന സഞ്ചാരികളും ഈരാറ്റുപേട്ടയില്‍ വെച്ചു ഒരുമിച്ച് ചേർന്ന് ഇല്ലിക്കല്‍ കല്ലിലേക്ക്. ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്ന് മുന്നില്‍ ഒത്ത് ചേരുന്നു. രാവിലെ 9:00 മണിക്ക് തന്നെ ഈരാറ്റുപേട്ടയില്‍ നിന്ന് യാത്ര ആരംഭിക്കും. ദൂരെ നിന്ന് വരുന്നവര്‍ 8:30 തന്നെ ഈരാറ്റുപേട്ടയില്‍ എത്തുകയും വിശ്രമത്തിനും ഭക്ഷണത്തിന്നും അര മണിക്കുര്‍ ഉപയോഗിക്കുകയും ചെയുക.

വാഹനം ഏതും ഉപയോഗിക്കാം. ഓവര്‍ ട്ടെകിംഗ് ഒഴിവാക്കി. വേഗത കുറച്ച് നിയമം പാലിച്ച് യാത്ര ഒരു നല്ല അനുഭവമാക്കുക. അനാവശ്യമായി ഹോണ്‍ ഉപയോഗം ഒഴിവാക്കുക.

ഭക്ഷണം സ്വയം കരുത്തുക. ഇല്ലിക്കല്‍ കല്ലിെന്‍റ മുകളില്‍ ലഘു ഭക്ഷണ ശാലകള്‍ ഉണ്ട്.

ഫാമിലിയെ സ്വയ ഉത്തരവാദത്തില്‍ ഒപ്പം കൂട്ടം

ഒരേ സ്ഥലങ്ങളില്‍ ഉള്ളവര്‍ അവരുടെ സ്ഥലങ്ങളില്‍ ഉള്ളതോ ഇല്ലങ്കിൽ അടുത്ത സ്ഥലതെ കോഒർദിനെട്ടെറുമായി ബന്ധപെട്ട് ഒത്ത് ചേരാൻ ഉള്ള ലാന്‍ഡ് മാര്‍ക് ഉറപ്പിക്കുക.

വാഹനം ഇല്ലാത്തവര്‍ക്ക് ഒറ്റക്ക് വാഹനവുമായി എത്തുന്ന സഞ്ചാരികള്‍ സഹയാത്രികരായി ഒപ്പം കുട്ടും എന്ന് കരുതുന്നു.

======================================================================

മീറ്റ്‌ അജണ്ടകള്‍

1-രജിസ്ട്രേഷൻ
2- പരസ്പരം പരിചയപ്പെടുക. യാത്രാനുഭവങ്ങള്‍ പങ്കു വെക്കുക.
3- യൂണിറ്റ് രൂപീകരണ ലക്ഷ്യങ്ങളും, സഞ്ചാരിയുടെ പോളിസിയും പരിചയപ്പെടുത്തുക.കൂടെ സഞ്ചാരിയെ പറ്റി തുറന്ന ചര്‍ച്ചയും. അടുത്ത യാത്ര പ്ലാനിംഗ്
4- ക്ലിനിംഗ്
5- പരിസ്ത്ഥി സംരക്ഷണ ബോര്‍ഡ് സ്ഥാപിക്കുക
6- സമാപനം (1:30 pm )

കൂടുതല്‍ വിവരങ്ങള്‍ക്ക് 

Nazeeb Vattakayam - 9744802009 ( coordinator)
Area coordinator
~KOTTAYAM~
Rahul - 99 62 491515
~VAIKOM~
Gopi krishna - 9048634165
~ETTUMANOOR~
Sooraj - 98 47 050204
~PALA~
Jerin joy-9539733264
~ERATTUPETTA~
Asif -94 47 767078
~KANJIRAPALLY~
Niyas ashraf -96454 90883

NB : ഇതില്‍ സംഘടകര്‍ ഇല്ലാ ഓരോ അംഗങ്ങളും സംഘകര്‍ ആണ്
ഏവര്‍ക്കും സ്വാഗതം.

Plan 1
സഞ്ചാരി കോട്ടയം യൂണിറ്റ് ആദ്യ യാത്രയിൽ ഈരാറ്റുപേട്ടയില്‍ എത്തുമ്പോൾ ഉള്ള പരിപാടികള്‍.
8;30 am അകലെ നിന്ന് വരുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം കഴിക്കാനായി
8;55 am സഞ്ചാരി സ്റ്റിക്കര്‍ ജില്ലാതല ഉത്ഘാടനം - ടി എം റഷിദ് ( ഈരാറ്റുപേട്ട മുന്‍സിപ്പാല്‍ ചെർമാൻ)
9;00 am ഫ്ലാഗ് ഓഫ്‌ - ടി എം റഷിദ് ( ഈരാറ്റുപേട്ട മുന്‍സിപ്പാല്‍ ചെർമാൻ)
*******************
മീറ്റ്‌ അജണ്ടകള്‍
10:00 am ഇല്ലിക്കല്‍ കല്ല്
സ്വാഗതം - നസിബ്‌ വട്ടക്കയം
ഇല്ലിക്കല്‍ മലയെ കുറിച്ച്. പഞ്ചായത്ത് ചെയ്യാന്‍ പോവുന്ന നവികരണങ്ങളെ കുറിച്ച് ലഹു വിവരണം - ഷാജി ജോണ്‍ ചാത്തോളി ( മൂന്നിലവ് പഞ്ചയത്ത് അംഗം )
ആശംസ - സ്റെനി ചാക്കോ.( മൂന്നിലവ് പഞ്ചയത്ത് അംഗം)
1-രജിസ്ട്രേഷൻ
2- പരസ്പരം പരിചയപ്പെടുക. യാത്രാനുഭവങ്ങള്‍ പങ്കു വെക്കുക.
3- യൂണിറ്റ് രൂപീകരണ ലകഷ്യങ്ങളും, സഞ്ചാരിയുടെ പോളിസിയും പരിചയപ്പെടുത്തുക.കൂടെ സഞ്ചാരിയെ പറ്റി തുറന്ന ചര്‍ച്ചയും. അടുത്ത യാത്ര പ്ലാനിംഗ്
4- ഗ്രൂപ്പ് ഫോട്ടോ
5- ക്ലീനിംഗ്
6- പരിസ്ത്ഥിതി സംരക്ഷണ ബോര്‍ഡ് സ്ഥാപിക്കുക
7- സഞ്ചാരി സ്റ്റിക്കര്‍ വിതരണം
8- സമാപനം (1:30 pm )

Thursday, March 3, 2016

അടിച്ചമര്‍ത്തപ്പെട്ട ഒരു ഭക്ഷണത്തിെന്‍റ കഥ (പൊറോട്ട)

അടിച്ചമര്‍ത്തപ്പെട്ട ഒരു ഭക്ഷണത്തിെന്‍റ കഥ (പൊറോട്ട)
ആദ്യം തന്നെ ഒരു കാര്യം ഇത് ബാച്ചിലർ കുകിംഗ് ആണ്. അതിനാല്‍ ആവശ്യമായ സാധനങ്ങള്‍ വളരെ കുറവാണ്. പിന്നെ ഞങ്ങളുടെ ദേശിയ ഭക്ഷണമായ ഉപ്പ് മാവ് മടുത്തിട്ടല്ല ( മുന്‍പ് നിരോധിച്ച നുടില്സ് ആയിരുന്നു. എന്ത് ചെയ്യാന്‍ നിരോധിചില്ലേ )
ആവശ്യമായ സാധനങ്ങള്‍
പഴയ അമേരിക്കാൻ മാവു ഇപ്പോള്‍ മൈദാ - 500 ഗ്രം
വെള്ളം - അര കപ്പ് (റുമ്മില്‍ കപ്പിലാണ് വെള്ളം എടുക്കുക അതാണ് കപ്പ് അളവ് )
ഉപ്പ് - അല്പം
സോഡാ പൊടി - അല്പം ( ബാച്ചിലര്‍ കുകിഗില്‍ സോഡാ പൊടി ഇല്ലേലും കുഴപ്പമില്ല. സോഡാ പൊടി ഇട്ടാൽ സോഫ്റ്റ്‌ ആവാന്‍ എള്ളുപ്പം ഉണ്ട് ഒരു ഉമ്മച്ചി അറിവ്. )
എണ്ണ - കുറെ ( കണ്ടിട്ടിലെ കടയിലും കല്യണം വീട്ടിലും എണ്ണയില്‍ കുളിച്ച് കിടക്കുന്ന മൈദാ ബോളുകൾ )
മൈദാ,ഉപ്പ്, സോഡാ പൊടി (ഉണ്ടങ്കിൽ ;-) ) വെള്ളം ചേര്ത് കുഴക്കുക. വെള്ളം മൊത്തം ആദ്യ തന്നെ ഒഴിച്ച് അട ആകാന്‍ നില്‍ക്കണ്ട. അല്പം ആയി ചേർത്താൽ മതി.നല്ല മയത്തില്‍ കുഴക്കുക. 10 - 15 min സെറ്റ് ആവാന്‍ നല്‍ക്കുക.
അത് കഴിഞ്ഞ് ഉരുളകളാക്കുക. ഇന്നിയാണ് അടിച്ചമാര്‍ത്തല്‍ തുടങ്ങുന്നത്. ഒരു നല്ല ഉരുള്ള എടുക്കുക. പൊറോട്ട അടിക്കല്‍ ഒരു കലയാണ്. നല്ല കലാകാരനെ അത് കഴിയു. അത് ആയി തീരാന്‍ സമയം പിടിക്കും. അത് കെണ്ട് തല്കാലം കൈ കെണ്ട് പരതാം അല്ലെൽ ചപ്പാത്തി പലകയും റോളും ഉപയോഗിക്കാം. പരത്തി കഴിഞ്ഞ് മുകളില്‍ അല്പം എണ്ണ ഒഴിക്കുക. വേവ് രീതിയില്‍ മടക്കുക. അത് വട്ടത്തില്‍ ചുരുട്ടുക. ചുരുട്ടുന്നത് ശരി ആയാല്‍ ഒരു റോസാ പുവ് പോലെ അത് നമ്മെ നോകി ചിരിക്കും. മുഴുവന്‍ അത് പോലെ ആകുക.
തവ ചുടാക്കുമ്പോൾ അല്പം എണ്ണ തുക്കുക. അടിച്ചമര്‍ത്തല്‍ ഘട്ടം 3 ചുരുട്ടി വെച്ചിരിക്കുന്ന റോസാ പുകളെ പരത്തുക. തവയില്‍ തിരിചും മറിച്ചും ഇട്ട് ചുട്ടെടുക്ക.
അടിച്ചമര്‍ത്തല്‍ ഘട്ടം 4 ചുട്ട് കഴിഞ്ഞ പൊറോട്ട. രണ്ടു കൈകളുടെ ഇടയില്‍ വെച്ച് നല്ല പോലെ അടിക്കുക. ഇതളുകള്‍ വിരിയാന്‍ ആണ് ഈ ഇടി. അടിയും ഇടിയും കെണ്ട് അതാ നമ്മുടെ പൊറോട്ട റെഡി ആയി.
ഒപ്പം കൂട്ടാന്‍ നോണ്‍ വെജ് കറി ആണ് കിടിലന്‍. ബട്ട്‌ നമ്മകെവിടെ സമയം. കടലകറിയും കൂട്ടി അഡ്ജിറ്റ് ചെയ്തു.
പിന്നെ ഒരു സംശയം. പൊറോട്ട ഉണ്ടാക്കി പരിചയം ഉള്ളവര് ഒന്ന് പറയാമോ. മൈദാ കുഴക്കുബോൾ നല്ല മയം കിട്ടാന്‍ മുട്ട ചേര്ക്കും എന്ന് കേട്ടിടുണ്ട് അതിനെ പറ്റി കുടുതല്‍ അറിയുന്നവര്‍ പറഞ്ഞു തരും എന്നു കരുത്തുന്നു.
NB; ഇത് വീട്ടിലും ഉണ്ടാകം

നമ്മുടെ വോട്ട്

എല്ലാ ജോലിക്കും നിശ്ചിത മനധന്ടങ്ങൾ ആവശ്യമാണ്‌. ചിലപ്പോൾ വിധ്യഭ്യാസം, പ്രവർത്തി പരിചയം അങ്ങനെ പലതും.

എന്നാല്‍ നമ്മളെ ഭരിക്കാന്‍ വരുന്നവര്‍ക്ക് എന്താണ് യോഗ്യതാ. നാട്ടിലെ ഒരു പാര്‍ട്ടിയുടെ പിന്തുണയോ, മുന്‍പ് സ്വാനാഥി ആയിരുന്നു എന്നതോ, കുടുംബ മഹിമയോ, ഈ കാര്യങ്ങള്‍ തന്നെ ആവും പലരുടെയും യോഗ്യതാ

ഇന്നി വനിതാ സംവരണം ആയാല്‍ ബഹുകുശാല്‍. ഇന്നലെ വരെയും വീട്ടിലെ നാലു ചുവരുകള്‍ ഒരുക്കിയ സുരക്ഷയിൽ കഴിഞ്ഞ ഒരു വിഭാഗം. ഭര്‍ത്താവിെന്‍റ പേരും വാലായി വെച്ച് ഒരിറകമാണ്. ജനങ്ങളുടെ മുന്നില്‍ കാര്യങ്ങള്‍ പറയാന്‍ പോയിട്ട് കൃത്യമായി പത്രം വായിക്കാൻ പോലും സമയം കിട്ടതവരണ് പലരും. ശരിക്കും ഭര്‍ത്താവ് ആണ് താരം. ആ രണ്ടമത് വന്ന പേര് മുന്നില് വരൻ സംവരണം ആണ് പോല്ലപ്പകിയത്. ചിലര്‍ സംവരണം വകയിൽ പ്രസിടന്‍റ് ആവും. പിന്നിട് വരുന്ന ഉത്ഘാടന പ്രസംഗങ്ങൾ ആളുകള്‍ കേട്ട് ചിരിക്കും.

എന്തിനും ഏതിന്നും നമ്മുക്ക് പരിക്ഷകള്‍ ഉണ്ട്. അതിൽ മിനിമം മാർക്ക്‌ വാങ്ങണം യോഗ്യതയായി. ഇലക്ഷനു മല്‍സരിക്കുന്ന സ്ഥാനര്തിക്ക് എന്തെ ഇനിയും ഒരു യോഗ്യത പരിക്ഷ ഇല്ലാത്തത്.

നമ്മുടെ മുന്നില്‍ വോട്ട് തേടി എത്തിയവരുടെ കഴിവുകള്ക്ക‍വട്ടെ നമ്മുടെ വോട്ട്