കേരളത്തിലേക്ക് എന്ന് മൊത്തത്തിൽ പറഞ്ഞാലും ചന്ദൻ ഈരാറ്റു
21 വയസിൽ അവൻ ലക്ഷ്യങ്ങൾ പലത് നേടി. സ്വാന്തമായി വാങ്ങിയ മണ്ണിൽ വിട് പണി പുപേട്ടയിലാണ് കഴിഞ്ഞ 5 വർഷമായി. വിശദമായി പറഞ്ഞാൽ ദാദയുടെ നാട്ടിൽ അതായത് കൽക്കത്തയിൽ നിന്ന് ഈരാറ്റുപേട്ടയിൽ എത്തി
രോഗമിക്കുന്നു. ഇന്നിയും അവന്റെ ലക്ഷ്യങ്ങൾ നേടാൻ അവൻ രപകൻ അധ്വാനത്തിലാണ്. മാസം 35,000 - 40,000 രൂപ വരെ അവൻ കേരള മണ്ണിൽ നിന്ന് സംമ്പാദിക്കുന്നു. അത് കൃത്യമായി അവന്റെ ഉറ്റവരുടെ അടുത്ത് എത്തിക്കുന്നു.

അന്ന ദാതാവായ കേരള മണ്ണിനെ പറ്റി ചന്ദന് നൂറു നാവ്. വിശദമായ ഒരു താരതമ്യ പഠനവും നടത്തി ചുരുങ്ങിയ ബസ് യാത്രയിൽ. കൽക്കത്തയിൽ ജിവിതം സുരക്ഷിതമല്ല എന്നും. ഏത് നിമിഷവും ആരും ആക്രമിക്കപെടാം എന്നും, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലയിൽ നില നിൽക്കുന്ന അരക്ഷിതാവസ്ഥയും ചന്ദൻ വിവരിച്ചു.
തൊഴിൽ മാത്രമായി ജീവിതം ഹോമിക്കാനോനും ചന്ദനെ കിട്ടില്ല. ആവശ്യമായ വിശ്രമവും വിനോദവും അനുഭവിച്ചു തന്നെയാണ് ഈ യുവാവ്. അത്തരത്തിൽ ഒരു യാത്ര തന്നെ ഇതും. ഓണ ആഘോഷങ്ങൾ തേടി കൊച്ചിയിൽ കറങ്ങി മടങ്ങുന്ന വഴിയാണ്. ഞാനുമായി ഈ സംസാരം.
ജിവിത നിലവാരം ഉയർത്തൽ കേരളത്തിൽ എത്തിയ അനേക അന്യസംസ്ഥാന തൊഴിലാളികളുടെ പ്രീതിനിധിയാണ് ചന്ദൻ. ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന തൊഴിൽ മര പണിയാണേലും ഈ തൊഴിലിന്ന് വേണ്ടി കേരളത്തിൽ എത്തിയതല്ല മറിച് ഇവിടെ വന്ന് ഈ തൊഴിൽ പഠിച്ചു ഇതിലേക്ക് ഇറങ്ങിയതാണ്. ആറു മാസ പഠനത്തിന് ശേഷം സ്വാന്തമായി കൊണ്ട്രാക്ടറ്റ് വർക്ക് എടുത്തു തുടങ്ങി. എന്ത് പണിയും ചെയ്യും എന്ന് പറഞ്ഞു വരുന്ന പലരും ഇങ്ങനെ ആണ്. എന്തും പഠിക്കാനും ജീവിത നിലവാരം ഉയർത്താനും ശ്രമിക്കുന്ന ഒരു ശരാശരി അന്യ സംസ്ഥാന തൊഴിലാളി തന്നെ ചന്ദനും
ഇവിടെയാണ് മലയാളികൾ മറന്നു തുടങ്ങിയ പാഠം. ജോലികൾ അഭിമാന പ്രശ്നമായി മാറുബോൾ ആ വിടവ് നികത്താൻ ഇന്നിയും ചന്ദന്മാർ കേരളത്തിലേക്ക് എത്തണം.
ഇന്നി കാണുമോ എന്ന് പോലും അറിയാത്ത സുഹൃത്തേ ചന്ദ നിന്റെ നല്ല സ്വാപ്നങ്ങൾ പുവാണിയട്ടെ ആശംസകൾ💐